റാമിന്റെ വാക്കുകൾ സത്യമാകുന്നു, പേരൻപിനെ മാസാക്കുന്നത് മമ്മൂട്ടി തന്നെ !

ക്ലാസിനെ മാസാക്കാ‍ൻ മമ്മൂട്ടിയെ കഴിഞ്ഞ് മറ്റാരുമില്ല!

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (12:21 IST)
മമ്മൂട്ടിയുടെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളെല്ലാം വ്യത്യസ്ത രീതിയിലുള്ളവയാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മെഗാസ്റ്റാറിന്റേതായി ഒരു ക്ലാസ് സിനിമ പിറന്നിരിക്കുകയാണ്. പേരൻപ്, ഒരു ക്ലാസ് സിനിമയെ എങ്ങനെ മാസ് ആക്കാമെന്ന് മമ്മൂട്ടി കാണിച്ച് തരികയാണ്. 
 
പേരൻപിന്റെ ചിത്രീകരണത്തിനു ശേഷം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന സമയം, ഒരു അഭിമുഖത്തിൽ സംവിധായകൻ റാം പറഞ്ഞതിങ്ങനെയായിരുന്നു ‘എന്റെ മറ്റ് മൂന്ന് ചിത്രങ്ങളും ഒരുപാട് നിരൂപക പ്രശംസയും അവാർഡും ലഭിച്ചതാണ്. എന്നാൽ, അതിനേക്കാളും ഉപരി ആളുകൾ പേരൻപ് കാണുമെന്ന് ഉറപ്പാണ്. അതിനു കാരണം മമ്മൂട്ടി ആണ്. അദ്ദേഹത്തിനു അത്രയും അരാധകരുണ്ട്. കേരളത്തിലുള്ള അദ്ദേഹത്തിന്റെ ഫാൻസ് ഈ സിനിമ ഏറ്റെടുക്കും.’
 
റാമിന്റെ വാക്കുകൾ സത്യമായിരിക്കുകയാണ്. പേരൻപ് എന്ന ക്ലാസ് സിനിമയ്ക്ക് ഏറ്റവും അധികം കാഴ്ചക്കാരുള്ളത് ഇവിടെ കേരളത്തിൽ തന്നെയാണ്. കേരളത്തിലെ എല്ലാ തിയേറ്ററുകളും ഹൌസ്‌ഫുൾ ഷോയാണ് പ്രദർശിപ്പിക്കുന്നത്. പേരൻപ് കണ്ട് മോശം അഭിപ്രായം പറയാൻ ആർക്കും തന്നെ കഴിയില്ല. 
(ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments