Webdunia - Bharat's app for daily news and videos

Install App

സാലറി ചാലഞ്ചിനോട് 'നോ' പറഞ്ഞു; ഇന്ന് വിരമിക്കാനിരുന്ന പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌തു

സാലറി ചാലഞ്ചിനോട് 'നോ' പറഞ്ഞു; ഇന്ന് വിരമിക്കാനിരുന്ന പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌തു

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2018 (09:23 IST)
മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് അംഗീകരിക്കാത്ത, ഇന്ന് വിരമിക്കാനിരിക്കുന്ന അടാട്ട് പഞ്ചായത്ത് സെക്രട്ടറി എ എം പങ്കജത്തിന് സസ്‌പെൻഷൻ. പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എച്ച് ദിനേശനാണ് സസ്‌പെന്‍ഡ് ചെയ്തത്.
 
പ്രളയദുരിതാശ്വാസത്തില്‍ വില്ലേജ് ഓഫിസറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും മറ്റ് വകുപ്പുകളിലെ ജീവനക്കാരോടൊപ്പം യോജിച്ച് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ട സമയത്ത് സെക്രട്ടറി അത് ചെയ്തില്ലെന്നുമാണ് സസ്‌പെന്‍ഷന് കാരണമായി പഞ്ചായത്ത് വകുപ്പ് പറയുന്നത്.
 
എന്നാല്‍ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ആവശ്യത്തിനോട് ഇവര്‍ വിസമ്മതിച്ചതാണ് സസ്‌പെന്‍ഷന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം അടയ്ക്കാന്‍ സംവിധാനമുള്ളപ്പോള്‍ സെക്രട്ടറിയുടെ പേരില്‍ അക്കൗണ്ട് ദുരിതാശ്വാസ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചുവെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments