ഉമ്മൻ ചാണ്ടി പീഡിപ്പിച്ചത് ക്ലിഫ് ഹൌസിൽ വച്ച്: എഫ് ഐ ആറിലെ വിവരങ്ങൾ പുറത്ത്

Webdunia
ഞായര്‍, 21 ഒക്‌ടോബര്‍ 2018 (14:23 IST)
ഉമ്മൻ‌ചാണ്ടി തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൌസിൽ വച്ചെന്ന് സരിത് എസ് നായർ പൊലീസിന്റെ എഫ് ഐ ആർ രേഖയിലാണ് വെളിപ്പെടുത്തൽ ഉള്ളത്. ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്നങ്ങൾ പറയാണ് താനന്ന് ക്ലിഫ് ഹൌസിൽ എത്തിയത് എന്നും സരിത വ്യക്തമാക്കിയതായി എഫ് ഐ ആറിൽ പറയുന്നു. എസ് പി അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സഘമാണ് കേസ് അന്വേഷിക്കുന്നത്. 
 
എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൈദിൽ വച്ചാണ് കെ സി വേണുഗോപാൽ തന്നെ ബലാത്സംഗത്തിനിരയാക്കിയത് എന്നാണ് സരിത പരാതി നൽകിയിരിക്കുന്നത്. 2012ലെ ഒരു ഹർത്താൽ ദിവസമായിരുന്നു ഇതെന്നും സരിത വ്യക്തമാക്കുന്നുണ്ട്.
 
ഉമ്മൻ‌ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് സരിതയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ സരിത ലൈംഗിക അരോപണം ഉന്നയിച്ചിരുന്നു എങ്കിലും ഒരേ കേസിൽ പലർക്കെതിരെ ബലാത്സംഗം ചുമത്താനാവില്ല എന്ന നിയമോപദേശത്തെ തുടർന്ന് ഒരോരുത്തർക്കുമെതിരെ സരിത പ്രത്യേകം പരാതി നൽകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് അമ്പേ പാളി, 1926 ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 25 പേർ മാത്രം

മയക്കുമരുന്ന് കടത്തുന്നു, മെക്സിക്കോ, ക്യൂബ, കൊളംബിയ അയൽക്കാരെല്ലാം പ്രശ്നക്കാർ, മുന്നറിയിപ്പുമായി ട്രംപ്

നേമത്ത് രാജീവ് ചന്ദ്രശേഖർ, കായംകുളത്ത് ശോഭാ സുരേന്ദ്രൻ : ആദ്യഘട്ടമായി 30 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി, ജനുവരി 12 മുതൽ പ്രചാരണം തുടങ്ങും

തടവ് ശിക്ഷ മാത്രമല്ല, ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാകും, തെരെഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനാകില്ല

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടുത്തം, നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു

അടുത്ത ലേഖനം
Show comments