Webdunia - Bharat's app for daily news and videos

Install App

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്; പത്തിൽ ഒൻപത് എ പ്ലസ്, കണക്കിനു മാത്രം എ പ്ലസ്- അഞ്ജാത ‘വിരുതനെ’ തേടി സോഷ്യൽ മീഡിയ

Webdunia
ചൊവ്വ, 7 മെയ് 2019 (12:29 IST)
ഈ വർഷത്തെ എസ് എസ് എൽ സി റിസൾട്ട് പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. പാസായ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റാണ് ഫേസ്ബുക്കിൽ നിറയെ. ഫുൾ എ പ്ലസ് ലഭിച്ചവർ കൈയ്യടി ഏറ്റ് വാങ്ങിയപ്പോഴും സോഷ്യൽ മീഡിയ ഒന്നടങ്കം അമ്പരന്നത് ‘അഞ്ജാതന്റെ’ ആ മാർക്ക് ലിസ്റ്റ് കണ്ടാണ്. 
 
മാർക്ക്‌ലിസ്റ്റിന്റെ ഉടമയുടെ പേരും റജിസ്റ്റർ നമ്പറും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആ അജ്ഞാത മാർക്ക് ലിസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ഏവരും. ഇതെങ്ങനെ സാധിച്ചു എന്നാണ് ഏവരും ചോദിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ റിസൾട്ട് വന്നപ്പോൾ പത്തിൽ ഒൻപത് വിഷയങ്ങൾക്കും ഡി പ്ലസ് നേടിയപ്പോൾ കണക്കിന് ലഭിച്ചത് എ പ്ലസ്.
 
ഇതാണ് ഏവരെയും ഞെട്ടിച്ചത്. പൊതുവെ ഭൂരിഭാഗം ആളുകൾക്കും ബുദ്ധിമുട്ടുള്ള വിഷയമാണ് കണക്ക്. അതേസമയം, 90 ശതമാനം ആളുകൾക്കും എ പ്ലസോ എ ഗ്രേഡോ ലഭിക്കുന്ന വിഷയങ്ങളാണ് മലയാളവും ഐ ടിയും. എന്നാൽ, ഇതിനു പോലും ഡി ഗ്രേഡ് നേടിയ ഒരു വിദ്യാർത്ഥിക്ക് കണക്കിനു എ പ്ലസ് ലഭിച്ചതാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈക്കോടതിക്ക് ഇങ്ങനെ തെറ്റ് പറ്റുമോ?,രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം നൽകിയതിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

49 പേരുമായി പറന്ന റഷ്യന്‍ വിമാനം കാണാതായി

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ്ണവില; പവന് കുറഞ്ഞത് 1000 രൂപ

ഇന്ത്യക്കാരെ ആശ്രയിക്കേണ്ട കാലം കഴിഞ്ഞു, ഇനി അവരെ ജോലിയ്ക്കെടുക്കരുത്, ടെക് കമ്പനികളോട് ആവശ്യപ്പെട്ട് ട്രംപ്

സപ്ലൈകോയിൽ തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് 31 വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments