Webdunia - Bharat's app for daily news and videos

Install App

ഷെയിൻ നിഗത്തിന് പിന്നാലെ ഉപ്പും മുളകിൽ അതിഥിയായി മമ്മൂട്ടിയും; വൈറലായി ഫോട്ടോ

മമ്മൂട്ടിയ്‌ക്കൊപ്പം നടന്മാരായ രമേഷ് പിഷാരടി, നീരജ് മാധവ്, പ്രൊക്ഷന്‍ കണ്‍ട്രോളര്‍ ബാധുഷ ജമാല്‍ തുടങ്ങി നിരവധി പേര്‍ ഉണ്ടായിരുന്നു.

റെയ്‌നാ തോമസ്
ഞായര്‍, 5 ജനുവരി 2020 (13:02 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉപ്പും മുളകിലും എത്തിയെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഉപ്പും മുളകും ഫാന്‍സ് ക്ലബ്ബിലുടെ പുറത്ത് വന്ന ചിത്രങ്ങളിലാണ് മമ്മൂട്ടി എത്തിയതായി വ്യക്തമായത്. സാധാരണ പുതിയ സിനിമകളുടെ പ്രമോഷനും മറ്റുമായിട്ടാണ് താരങ്ങള്‍ ഉപ്പും മുളകിലും എത്താറുള്ളത്. നേരത്തെ ഷെയിന്‍ നിഗം വന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു..
 
മമ്മൂട്ടിയ്‌ക്കൊപ്പം നടന്മാരായ രമേഷ് പിഷാരടി, നീരജ് മാധവ്, പ്രൊക്ഷന്‍ കണ്‍ട്രോളര്‍ ബാധുഷ ജമാല്‍ തുടങ്ങി നിരവധി പേര്‍ ഉണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ പരിപാടിയില്‍ നിന്നും പ്രമോ വീഡിയോ പുറത്ത് വരുന്നതോടെ മമ്മൂട്ടി വന്നത് എന്തിനാണെന്നുള്ള കാര്യം വ്യക്തമാവും.
 
അതേ സമയം മെഗാസ്റ്റാര്‍ വന്നിട്ടുള്ള എപ്പിസോഡ് കാണാന്‍ കട്ട കാത്തിരിപ്പിലാണെന്ന് പറയുകയാണ് ആരാധകര്‍. മറ്റൊരു കാര്യം മമ്മുട്ടിയുടെ ലൊക്കേഷനിലേക്ക് ഉപ്പും മുളകും ടീം അങ്ങോട്ട് പോയതാണോ എന്ന കാര്യവും വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments