Webdunia - Bharat's app for daily news and videos

Install App

PM kisan eKYC: പിഎം കിസാൻ ഇ കെവൈസി സമയപരിധി നീട്ടി: ഓൺലൈനായും ഓഫ്ലൈനായും എങ്ങനെ സമർപ്പിക്കാം?

Webdunia
ഞായര്‍, 10 ജൂലൈ 2022 (15:51 IST)
2022 മെയ് മാസത്തിൽ പി എം കിസാൻ പദ്ധതിയുടെ പതിനൊന്നാം ഗഡുവായ 2000 രൂപ 10 കോടിയിലധികം ഗുണഭോക്താക്കൾക്കാണ് ലഭിച്ചത്. പദ്ധതിപ്രകാരം പ്രതിവർഷം 6000 രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് കേന്ദ്രസർക്കാർ കർഷകർക്ക് നൽകുന്നത്. പി എം കിസാൻ്റെ അടുത്ത ഗഡുവും മറ്റ് ഗഡുക്കളും ലഭിക്കുന്നതിന് കർഷകർ പി എം കിസാൻ ഇ കെവൈസി പക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.
 
പി എം കിസാൻ ഇ കെവൈസിയുടെ അവസാന തീയതി
 
മെയ് 31നായിരുന്നു പ്രധാൻ മന്ത്രി കിസാൻ ഇ കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി. ഈ സമയ പരിധി ജൂലൈ 31 വരെയാണ് നീട്ടിനൽകിയിരിക്കുന്നത്. പി എം കിസാൻ്റെ ഔദ്യോഗിക വെബ്പേജിലൂടെ ഇ കെവൈസി ഓൺലൈനായി സമർപ്പിക്കം. ഇതിനായി https://pmkisan.gov.in സന്ദർശിച്ച് eKYC ഓപ്ഷനിൽ വിവരങ്ങൾ നൽകാവുന്നതാണ്. ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകി ഒടിപി സമർപ്പിക്കുന്നതോടെ ഇ കെവൈസി പക്രിയ പൂർത്തിയാകും.
 
അടുത്തുള്ള കോമൺ സർവീസ് സെൻ്ററിൽ നിങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങൾ നൽകി ഓഫ്ലൈനായും ഇ കെവൈസി പൂർത്തിയാക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നമ്മളെല്ലാം ബൈസെക്ഷ്വലാണ്, ഡിമ്പിൾ യാദവ് എംപിയോട് ക്രഷ് തോന്നിയിട്ടുണ്ട്: സ്വര ഭാസ്കർ

കേരളത്തിലെ പുരോഗതി പ്രചരിപ്പിക്കാൻ സർക്കാർ വ്‌ളോഗർമാരെയും ഇൻഫ്ലുവൻസർമാരെയും ക്ഷണിക്കുന്നു

ഓണം കളറാകും, 2 മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ അക്കൗണ്ടുകളിലെത്തും

നിങ്ങള്‍ക്ക് പൂര്‍ണ്ണമായും സ്വതന്ത്രനാകണമെങ്കില്‍ വിവാഹം കഴിക്കരുതെന്ന് സുപ്രീം കോടതി

മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവാങ്ങി; പബ്ജി ഗെയിമിന് അടിമയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments