Webdunia - Bharat's app for daily news and videos

Install App

ഇതൊരു പെൺ സിനിമയായി ആരും അടയാളപെടുത്തരുത്:ശീതള്‍ ശ്യാം

Anoop k.r
വ്യാഴം, 28 ജൂലൈ 2022 (17:40 IST)
ഒരു അവകാശപോരാളി എന്ന നിലയിൽ മനസ്സ് കൊണ്ട് എന്നെ അടുപ്പിച്ചു ഈ ചിത്രം ( 19(1)(a) ) ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം.അഭിനേതാക്കൾ തിരക്കഥ ക്യാമറ ലൊക്കേഷൻ എല്ലാം അതിമനോഹരം ഇതൊരു പെൺ സിനിമ ആയി ആരും അടയാളപെടുത്തരുതെന്നും അവർ കുറിക്കുന്നു.
 
ശീതള്‍ ശ്യാമിൻ്റെ വാക്കുകൾ 
 
"ഇന്ദു വിന്റെ സിനിമ നാളെ OTT യിൽ റിലീസ് ചെയ്യുകയാണ്
ഒരു അവകാശപോരാളി എന്ന നിലയിൽ മനസ്സ് കൊണ്ടു എന്നെ അടുപ്പിച്ചു ഈ ചിത്രം ഈ മോശം കാലഘട്ടത്തിൽ ചോദ്യം ചോദിക്കുന്നവരെ ശബ്ദം ഉയർത്തുന്നവരെ എല്ലാം നോട്ടം വച്ചിരിക്കുന്ന ,മറ്റുള്ളവർ,ഉള്ളിടത്തു ധൈര്യപൂർവ്വം മുന്നോട് പോകുവാൻ ഊർജം നൽകുന്ന ഒന്നായി ഈ സിനിമ തോന്നി ഒരു കലാകാരിയുടെ എല്ലാ തരത്തിലും ഉള്ള കഴിവ് പുറത്തു കൊണ്ടു വരാൻ ഇന്ദു വിനു കഴ്ഞ്ഞു അഭിനേതാക്കൾ തിരക്കഥ ക്യാമറ ലൊക്കേഷൻ എല്ലാം അതിമനോഹരം ഇതൊരു പെൺ സിനിമ ആയി ആരും അടയാളപെടുത്തരുത് ഇതു ഇന്ദു വിന്റെ സിനിമ ആണ് ഇനിയും തന്റെ എല്ലാ തരത്തിലും ഉള്ള കഴിവുകൾ സിനിമയിൽ കൊണ്ടു വരാൻ ഇന്ദു വിനു കഴിയട്ടെ ആശംസകൾ Indhu VS"-ശീതൾ ശ്യാം കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashi Tharoor: മോദിയെ പ്രശംസിച്ചത് ബിജെപിയിൽ ചേരുമെന്ന സൂചനയല്ല, നിലപാട് വ്യക്തമാക്കി ശശി തരൂർ

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ആര്‍ക്കാണ് കൂടുതല്‍ നാശം ഉണ്ടായത്

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

VS Achuthanandan Health Condition Updates: ആരോഗ്യസ്ഥിതി അല്‍പ്പം മെച്ചപ്പെട്ടു; വി.എസ്.ആശുപത്രിയില്‍ തുടരുന്നു

അടുത്ത ലേഖനം
Show comments