Webdunia - Bharat's app for daily news and videos

Install App

ഇതൊരു പെൺ സിനിമയായി ആരും അടയാളപെടുത്തരുത്:ശീതള്‍ ശ്യാം

Anoop k.r
വ്യാഴം, 28 ജൂലൈ 2022 (17:40 IST)
ഒരു അവകാശപോരാളി എന്ന നിലയിൽ മനസ്സ് കൊണ്ട് എന്നെ അടുപ്പിച്ചു ഈ ചിത്രം ( 19(1)(a) ) ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം.അഭിനേതാക്കൾ തിരക്കഥ ക്യാമറ ലൊക്കേഷൻ എല്ലാം അതിമനോഹരം ഇതൊരു പെൺ സിനിമ ആയി ആരും അടയാളപെടുത്തരുതെന്നും അവർ കുറിക്കുന്നു.
 
ശീതള്‍ ശ്യാമിൻ്റെ വാക്കുകൾ 
 
"ഇന്ദു വിന്റെ സിനിമ നാളെ OTT യിൽ റിലീസ് ചെയ്യുകയാണ്
ഒരു അവകാശപോരാളി എന്ന നിലയിൽ മനസ്സ് കൊണ്ടു എന്നെ അടുപ്പിച്ചു ഈ ചിത്രം ഈ മോശം കാലഘട്ടത്തിൽ ചോദ്യം ചോദിക്കുന്നവരെ ശബ്ദം ഉയർത്തുന്നവരെ എല്ലാം നോട്ടം വച്ചിരിക്കുന്ന ,മറ്റുള്ളവർ,ഉള്ളിടത്തു ധൈര്യപൂർവ്വം മുന്നോട് പോകുവാൻ ഊർജം നൽകുന്ന ഒന്നായി ഈ സിനിമ തോന്നി ഒരു കലാകാരിയുടെ എല്ലാ തരത്തിലും ഉള്ള കഴിവ് പുറത്തു കൊണ്ടു വരാൻ ഇന്ദു വിനു കഴ്ഞ്ഞു അഭിനേതാക്കൾ തിരക്കഥ ക്യാമറ ലൊക്കേഷൻ എല്ലാം അതിമനോഹരം ഇതൊരു പെൺ സിനിമ ആയി ആരും അടയാളപെടുത്തരുത് ഇതു ഇന്ദു വിന്റെ സിനിമ ആണ് ഇനിയും തന്റെ എല്ലാ തരത്തിലും ഉള്ള കഴിവുകൾ സിനിമയിൽ കൊണ്ടു വരാൻ ഇന്ദു വിനു കഴിയട്ടെ ആശംസകൾ Indhu VS"-ശീതൾ ശ്യാം കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സുരക്ഷാപ്രശ്നം: കശ്മീരിലെ 48 ടൂറിസം സ്പോട്ടുകൾ അടച്ചതായി റിപ്പോർട്ട്, നാളെ നിർണായക മന്ത്രിസഭാ യോഗം

ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്

പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് തുര്‍ക്കി; വിമാനം ഇറക്കിയത് ഇന്ധനം നിറയ്ക്കാന്‍

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സുരക്ഷാ ഭീഷണി: ജമ്മു കശ്മീരില്‍ 48 ഓളം റിസോര്‍ട്ടുകളും വിനോദ കേന്ദ്രങ്ങളും അടച്ചു

അടുത്ത ലേഖനം
Show comments