Webdunia - Bharat's app for daily news and videos

Install App

സിനിമാ താരത്തിനു പാര്‍സല്‍ ആയി അണ്ടര്‍വെയറും സെക്‌സ് ടോയ്‌സും; ഗതികെട്ട് പൊലീസില്‍ പരാതി നല്‍കി നടി

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (19:54 IST)
മുംബൈയില്‍ താമസിക്കുന്ന ഒരു സിനിമാ നടിക്ക് സ്ഥിരമായി അണ്ടര്‍വെയറും സെക്‌സ് ടോയ്‌സും പാര്‍സല്‍ അയക്കുന്ന ആളെ തേടി പൊലീസ്. അംബോലി പൊലീസാണ് അസാധരണമായ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നടി തന്നെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. 
 
ജോഗേശ്വരിയില്‍ താമസിക്കുന്ന 28 കാരിയായ നടിക്കാണ് അണ്ടര്‍വെയറും സെക്‌സ് ടോയ്‌സും പാര്‍സല്‍ ആയി ലഭിക്കുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ആദ്യമായി പാര്‍സല്‍ ലഭിച്ചത്. ആരെങ്കിലും പ്രാങ്ക് ചെയ്യുന്നതാകുമെന്ന് കരുതി നടി ആദ്യമൊന്നും ഇത് ഗൗനിച്ചില്ല. പിന്നീട് തുടര്‍ച്ചയായി ഇങ്ങനെ പാര്‍സല്‍ ലഭിക്കാന്‍ തുടങ്ങി. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഐപിസി 509-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം നടിക്ക് ഇത്തരത്തിലുള്ള പാര്‍സല്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വ്യത്യസ്ത നമ്പറുകളില്‍ നിന്നാണ് പാര്‍സല്‍ അയക്കാനുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഈ നമ്പറുകള്‍ ട്രേസ് ചെയ്താണ് പൊലീസ് അന്വേഷണം നടത്തുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

Kerala Weather Live Updates: ഇന്ന് മഴദിനം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

അടുത്ത ലേഖനം