ബാലയുടെ ആരോപണം ശരിയല്ലെന്ന് നിര്‍മ്മാതാക്കള്‍,2 ലക്ഷം രൂപ നല്‍കി,ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് ബാല എത്തിയത്

കെ ആര്‍ അനൂപ്
വെള്ളി, 9 ഡിസം‌ബര്‍ 2022 (10:22 IST)
'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്ന് ബാലയുടെ ആരോപണം ശരിയല്ലെന്ന് നിര്‍മ്മാതാക്കള്‍. സിനിമയില്‍ അഭിനയിച്ച ഒരാള്‍ക്ക് പോലും പ്രതിഫലം കൊടുക്കാതിരുന്നില്ലെന്നും ലൈന്‍ പ്രൊഡ്യൂസറായ വിനോദ് മംഗലത്ത് പറഞ്ഞു.
 
തന്റെ സഹോദരനായ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന സിനിമയായതിനാല്‍ പ്രതിഫലം ഒന്നും വേണ്ടെന്ന് പറഞ്ഞാണ് ബാല അഭിനയിക്കാന്‍ തയ്യാറായത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ 2 ലക്ഷം രൂപ ബാലയ്ക്ക് നല്‍കി എന്നും വിനോദ് വെളിപ്പെടുത്തി.
ബാല അവതരിപ്പിച്ച കഥാപാത്രത്തിനായി നിര്‍മ്മാതാക്കള്‍ ആദ്യം മനസ്സില്‍ കണ്ടത് മനോജ് കെ ജയനെ ആയിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം അദ്ദേഹത്തിന് ആ കഥാപാത്രം ചെയ്യാനായില്ല. പകരക്കാരനായി ബാലയെ നിര്‍ദേശിച്ചത് ഉണ്ണി മുകുന്ദന്‍ ആയിരുന്നു എന്ന് വിനോദ് പറയുന്നു. സന്തോഷത്തോടെ ബാല അത് സ്വീകരിക്കുകയും മികച്ച രീതിയില്‍ ചെയ്യുകയും ചെയ്തു അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments