Webdunia - Bharat's app for daily news and videos

Install App

സര്‍ജറി ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ എനിക്കൊന്നും തന്നെ കൂടുതലില്ല: ഹണി റോസ്

Webdunia
തിങ്കള്‍, 24 ജൂലൈ 2023 (19:06 IST)
ബോഡി ഷെയ്മിങ്ങിന്റെ ഭാഗമായി നിരവധി തവണ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള താരമാണ് നടി ഹണി റോസ്. താരം പലതവണ ശരീരത്തില്‍ സര്‍ജറി ചെയ്തിട്ടുണ്ടെന്നും പറ്റും പല ആരോപണങ്ങളും ഹണി റോസിനെതിരെ ഉയരുക പതിവാണ്. ഇപ്പോഴിതാ അത്തരം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.
 
സൗന്ദര്യത്തിനായി ഒരു സര്‍ജറിയും താന്‍ ചെയ്തിട്ടില്ലെന്നും ദൈവം തന്നതല്ലാതെ മറ്റൊന്നും തനിക്ക് കൂടുതലിലില്ലെന്നും ഹണീ റോസ് പറയുന്നു. പിന്നെ തന്റെ പ്രവര്‍ത്തനമേഖല സിനിമയായതിനാല്‍ തന്നെ സൗന്ദര്യം നിലനിര്‍ത്താന്‍ ചെറിയ കാര്യങ്ങള്‍ ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും ഹണിറോസ് പറയുന്നു. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക എന്നൊന്നും എളുപ്പമുള്ള പണിയല്ല. സൗന്ദര്യസംരക്ഷണത്തിനായി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. ചെറിയ ട്രീറ്റ്‌മെന്റുകളും നടത്താറുണ്ട്. എന്നാല്‍ സര്‍ജറി പോലുള്ള ഒന്നും തന്നെ ചെയ്യാറില്ല. ദൈവം തന്ന ശരീരത്തെ സുന്ദരമാക്കി നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഹണിറോസ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

അടുത്ത ലേഖനം
Show comments