Webdunia - Bharat's app for daily news and videos

Install App

'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്?': സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാ​ഗം വരുന്നു!

റിപ്പീറ്റ് വാല്യു ഉള്ള മലയാള ചിത്രങ്ങളിലും സമ്മർ ഇൻ ബത്‌ലഹേം മുൻപന്തിയിൽ തന്നെയുണ്ട്.

നിഹാരിക കെ.എസ്
ഞായര്‍, 17 ഓഗസ്റ്റ് 2025 (17:04 IST)
മലയാളികൾ ഏറെ ആഘോഷമാക്കിയ ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സിനിമ സംവിധാനം ചെയ്തത് സിബി മലയിൽ ആണ്. റിപ്പീറ്റ് വാല്യു ഉള്ള മലയാള ചിത്രങ്ങളിലും സമ്മർ ഇൻ ബത്‌ലഹേം മുൻപന്തിയിൽ തന്നെയുണ്ട്. 
 
ഇപ്പോഴിതാ സിബി മലയിൽ, രഞ്ജിത്ത്, സിയാദ് കോക്കർ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തുകയാണ്. 'ആഫ്റ്റർ 27 ഇയേഴ്സ്'- രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് സിയാദ് കോക്കർ നിർമിക്കുന്ന ചിത്രം ഉടൻ വരുന്നു എന്ന് അറിയിച്ചു കൊണ്ട് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
 
സമ്മർ ഇൻ ബത്‌ലഹേമിന്റെ റഫറൻസുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. 'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്???. കൂടുതൽ സർപ്രൈസുകൾക്കായി കാത്തിരിക്കുക’ എന്ന കുറിപ്പോടെയാണ് സിനിമയുടെ പോസ്റ്റർ സിബി മലയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്ററിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Suresh Gopi: 'ചില വാനരന്മാർ ആരോപണം ഉന്നയിക്കുന്നു'; മൗനം വെടിഞ്ഞ് സുരേഷ് ഗോപി

'സത്യം പുറത്തുവരണം': ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ

വീണ്ടും ന്യൂനമർദ്ദം; മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ബാണാസുര അണക്കെട്ട് തുറന്നു

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: ജില്ലയിൽ ജാഗ്രതാ നിർദേശം

ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്‌ഫോടനം; 7 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

അടുത്ത ലേഖനം
Show comments