Webdunia - Bharat's app for daily news and videos

Install App

ഒരുങ്ങുന്നത് പത്രത്തിന്റെ രണ്ടാം ഭാഗമോ? ആകാംക്ഷയുയർത്തി എസ്‌ജി 253

Webdunia
ബുധന്‍, 2 മാര്‍ച്ച് 2022 (20:10 IST)
സുരേഷ്‌ഗോപിയെ നായകനാക്കി ജോഷി ഒരുക്കുന്ന പാപ്പൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ആസ്വാദകർ. കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ജോഷി-സുരേഷ്‌ഗോപി ഒന്നിക്കുന്ന ചിത്രത്തിനുണ്ട്.
 
ഇപ്പോഴിതാ തന്റെ 253മത് ചിത്രത്തിന്റെ സൂചന പുറത്തുവിട്ടിരിക്കുകയാണ് സുരേഷ് ഗോപി.ഫേസ്ബുക്കിൽ പങ്കുവച്ച  ഒരു പോസ്റ്ററിനൊപ്പമാണ് 253മത്തെ ചിത്രത്തെ കുറിച്ച് സുരേഷ് ​ഗോപി പറയുന്നത്. സർപ്രൈസിങ് ആയൊരു വെളിപ്പെടുത്തൽ വരുന്നുവെന്നും അതിനായി കാത്തിരിക്കു എന്നുമാണ് താരം ഫേസ്‌ബുക്കിൽ കുറിച്ചത്.
 
നിരവധി പത്രകട്ടിങ്ങുകളടങ്ങിയ ചിത്രത്തോടെയാണ് സുരേഷ്‌ഗോപിയുടെ പോസ്റ്റ്. ഇതോടെ സിനിമ പത്രത്തിന്റെ രണ്ടാം ഭാഗമാകുമെന്നാണ് ആരാധകർ പറയുന്നത്. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
 
199ൽ പുറത്തിറങ്ങിയ പത്രം ശക്തമായ സംഭാഷണങ്ങൾകൊണ്ടും, മഞ്ജു വാര്യറുടെ കരുത്തുറ്റ പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് പത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments