കൊവിഡ് രോഗിയുടെ മകനൊപ്പം ഫുട്‌ബോൾ കളിച്ചു; മുപ്പതോളം കുട്ടികൾ നിരീക്ഷണത്തിൽ

എകെ‌ജെ അയ്യര്‍
ബുധന്‍, 22 ജൂലൈ 2020 (16:02 IST)
കോവിഡ് സ്ഥിരീകരിച്ചയാളുടെ മകനൊപ്പം ഫുട്‌ബോൾ കളിച്ച മുപ്പതോളം കുട്ടികളെ കോവിഡ് നിരീക്ഷണത്തിലാക്കി. മുക്കം നഗരസഭാ പരിധിയിൽ പെട്ട കളിസ്ഥലത്തായിരുന്നു കുട്ടികൾ ഫുട്‌ബോൾ കളിച്ചത്.
 
കഴിഞ്ഞ ദിവസം മുക്കം പ്രദേശത്തു കോവിഡ് ബാധ സ്ഥിരീകരിച്ച അഞ്ചു പേരിൽ ഒരാളുടെ മകനൊപ്പമാണ് കുട്ടികൾ കളിച്ചത്. ഇയാൾ 14 ദിവസങ്ങളായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ നിരീക്ഷണം പൂർത്തിയാക്കി രണ്ട് ദിവസങ്ങൾ കഴിഞ്ഞായിരുന്നു ഇയാളുടെ സ്രവ പരിശോധനാ ഫലം  പുറത്തുവന്നത്.
 
ഇതിനിടെ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഇയാൾ കുടുംബാംഗങ്ങളുമൊത്ത് കഴിഞ്ഞിരുന്നു. ഇതാണ് ഇയാളുടെ മകനും കൂട്ടുകാർക്കും വിനയായത്. സംഭവം പ്രദേശത്തു  ആശങ്ക ഉയർത്തിയിരിക്കുകയാണിപ്പോൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

അടുത്ത ലേഖനം
Show comments