Webdunia - Bharat's app for daily news and videos

Install App

കോവിഡ് 19: ചെന്നൈയിലെ ഐടി സ്ഥാപനങ്ങളിൾ പ്രവേശിക്കും മുൻപ് തെർമൽ സ്ക്രീനിങ്ങ്

Webdunia
ചൊവ്വ, 10 മാര്‍ച്ച് 2020 (20:26 IST)
ചെന്നൈ: രാജ്യത്ത് കൊവിഡ് 19 രോഗബധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ. മുൻകരുതലുകൾ ആരംഭിച്ച് ചെന്നൈയിലെ ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ. ഓഫീസിലെത്തുന്ന ജോലിക്കാരെയും സന്ദർശകരെയും തെർമൽ സ്ക്രീനിങ് ഉൾപ്പടെയുള്ള പരിശോധനകൾക്ക് ശേഷമാണ് കമ്പനികൾ ഓഫീസിലേക്ക് പ്രവേശനം നൽകുന്നത്. കൊറോണ വ്യാപനത്തിനുള്ള സധ്യതകൾ ചെറുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
 
ഓൾഡ് മഹാബലിപുരത്തെ ചില ഐടി കമ്പനികളും തുരൈപക്കത്തെ ഐടി പാർക്കിലെ ചില കമ്പനികളുമാണ് രോഗം വ്യാപിക്കാതിരിക്കാനുള്ള മുൻകതലുകൾ ആരംഭിച്ചിരിക്കുന്നത്. പല കമ്പനികളും ഒരാഴ്ചക്ക് മുൻപ് തന്നെ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നതായാണ് റിപ്പോർട്ടുകൾ. 
 
ലോങ് ലീവിന് ശേഷം, യാത്രകൾക്ക് ശേഷവും തിരികെയെത്തുന്ന ജോലിക്കാരെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത്. ഇതുസംന്ധച്ച് മിക്ക കമ്പനികളും ജോലിക്കാർക്ക് നിർദേശം നൽകി കഴിഞ്ഞു. വിദേശത്തുനിന്നുമെത്തിയവരെ ഹോം ക്വറന്റൈന് ശേഷം മാത്രമാണ് ഓഫിലേക്ക് പ്രവേശനം നൽകുന്നത്. ഇത്തരക്കാർ വർക്ക് ഫ്രം ഹോം ഓപ്ഷൻ നൻകുകയാണ് കമ്പനികൾ.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികള്‍ക്കു ചോറ് എത്രത്തോളം പ്രശ്‌നമാണ്?

നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന ദൈനംദിന ശീലങ്ങള്‍

ഇയര്‍വാക്‌സ് രോഗങ്ങള്‍ നിര്‍ണയിക്കുന്നതിന് സഹായിക്കും, കോവിഡ് പോലും കണ്ടെത്താം!

മൈന്‍ഡ്ഫുള്‍നസും വ്യായാമവും നിങ്ങളുടെ അമിത ചിന്ത ഒഴിവാക്കും

ഓടുന്ന ബൈക്കിന്റെയോ കാറിന്റെയോ പിന്നാലെ നായ്ക്കള്‍ ഓടുന്നത് എന്തിനാണ്? യഥാര്‍ത്ഥ കാരണം നിങ്ങള്‍ക്ക് അറിയാമോ

അടുത്ത ലേഖനം
Show comments