Webdunia - Bharat's app for daily news and videos

Install App

ഫിറ്റ്‌നസില്ല, നായകനാകുന്നത് 34ആം വയസിൽ: മൂന്ന് ഫോർമാറ്റിലും നായകനായി തിളങ്ങാൻ രോഹിത്തിനാകു‌മോ?

Webdunia
ചൊവ്വ, 22 ഫെബ്രുവരി 2022 (19:05 IST)
വിൻഡീസിനെതിരെ വൻ വിജയം നേടിയതിന് പിന്നാലെ രോഹിത് ശർമയെ മൂന്ന് ഫോർമാറ്റിലും നായകനാക്കിയ തീരുമാനത്തെ ചോദ്യം ചെയ്‌ത് മുൻ ഇന്ത്യൻ ‌താരം ദിനേശ് കാർത്തിക്. താരത്തിന്റെ നായക‌മികവിൽ സംശയമില്ലെങ്കിലും രോഹിത്തിന്റെ ഫി‌റ്റ്‌നസിൽ ആശങ്കയുണ്ടെന്നാണ് താരം പറയുന്നത്.
 
34 വയസ്സ് പ്രായമുള്ള രോഹിത് ശര്‍മ്മയെ ടീം ഇന്ത്യയുടെ ഉടനീളമുള്ള കളികൾക്ക് ലഭിക്കു‌മോ എന്ന ആശങ്കയാണ് ദിനേശ് കാർത്തിക് പങ്കുവെയ്ക്കുന്നത്. സാങ്കേതികമായി ഏറെ മികവുള്ളയാളാണ് രോഹിത് ശര്‍മ്മ എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും സ്ഥിരത നിലനിര്‍ത്താന്‍ കഴിയുമോ എന്നത് സംശയമുള്ള കാര്യമാണ്.
 
നിരന്തരം പരിക്കുകൾ അലട്ടുന്ന രോഹിത്തിനെ മൂന്ന് ഫോർമാറ്റിലും നായകനാക്കുന്നത് ടീമിനെ ബാധിക്കുമെന്നും ദിനേശ് കാർത്തിക് പറയുന്നു.  അതേസമയം ക്യാപ്‌റ്റനെന്ന നിലയിൽ താരത്തിന് നൂറിൽ നൂറ് മാർക്കാണ് ദിനേശ് കാർത്തിക് നൽകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test Live Updates: തിരിച്ചുവരവിനു ഇന്ത്യ, ബുംറയില്ലാതെ സാധ്യമോ? ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍

വിരമിക്കും മുൻപ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കണം, ആഗ്രഹം പറഞ്ഞ് നഥാൻ ലിയോൺ

ഷമിയെ പോലെ പന്തെറിയാൻ അവനാകും, ബുമ്രയില്ലെങ്കിൽ ആര് കളിക്കണം? നിർദേശവുമായി ഇർഫാൻ പത്താൻ

ഗാർഡിയോളയും മൗറീഞ്ഞോയും ഒരുമിച്ച് വന്നാലും ഇന്ത്യൻ ഫുട്ബോൾ രക്ഷപ്പെടില്ല, തുറന്നടിച്ച് ഇവാൻ വുകാമാനോവിച്ച്

നിങ്ങൾ ഇനിയെത്ര ജീവിതങ്ങൾ നശിപ്പിക്കും, ആർസിബി പേസർക്കെതിരെ മറ്റൊരു യുവതിയും രംഗത്ത്, തെളിവുകൾ പുറത്തുവിട്ടു

അടുത്ത ലേഖനം
Show comments