Webdunia - Bharat's app for daily news and videos

Install App

കോലിയ്‌ക്ക് എന്തുപറ്റി? സെഞ്ചുറി വരൾച്ച‌യുടെ കാരണം വ്യക്തമാക്കി ഗംഭീർ

Webdunia
വെള്ളി, 4 മാര്‍ച്ച് 2022 (19:06 IST)
ടെസ്റ്റിൽ നൂറ് മത്സരങ്ങളെന്ന നാഴികകല്ലിലെത്തിയെങ്കിലും ബാറ്ററെന്ന നിലയിൽ വിരാട് കോലി ഒരു സെഞ്ചുറി പ്രകടനം നടത്തി രണ്ട് വർഷത്തിലേറെയായി. മൊഹാലിയിലെ തന്റെ നൂറാം ടെസ്റ്റിൽ താരം സെഞ്ചുറി സ്വന്തമാക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും 45 റൺസെടുത്ത് താരം ബൗള്‍ഡാവുകയായിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍താരം ഗൗതം ഗംഭീർ.
 
പാഡിന്‍റെ ലൈനിലാണ് വിരാട് കോലിയുടെ ബാറ്റ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ടേണുള്ളതും അല്ലാത്തതുമായ പന്തുകള്‍ നേരിടാന്‍ പ്രയാസമായിരിക്കും. ഔട്ട്‌സൈഡ് എഡ്‌ജായ ശേഷമാണ് കോലി ബൗൾഡായത്. പാഡിന് മുന്നിൽ ബാറ്റ് വരേണ്ടത് പ്രധാനമാണ്. സമാകാലിക ക്രിക്കറ്റിൽ ധാരാളം പരിമിത ഓവർ ക്രിക്കറ്റ് കളിക്കുമ്പോൾ കളിക്കാർ അടിസ്ഥാന തത്വങ്ങൾ മറക്കുന്നു.
 
പേസർമാരെ നേരിടുന്നതിലാണ് അവർ കൂടുതലായി ശ്രദ്ധിക്കുന്നത്.സ്‌പിന്നര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗംഭീർ പറഞ്ഞു. 70 രാജ്യാന്തര സെഞ്ചുറികൾ നേടിയിട്ടുള്ള കോലിയ്ക്ക്  2019 നവംബറിന് ശേഷം മൂന്നക്കം കാണാനായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

എല്ലാം കാണുക

ഏറ്റവും പുതിയത്

'നീ വിഷമിക്കേണ്ട, നമ്മള്‍ ഈ കളി ജയിക്കും'; പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെസിയെ ആശ്വസിപ്പിച്ച് സഹതാരങ്ങള്‍ (വീഡിയോ)

Euro 2024: ടോണി ക്രൂസിനോട് റിട്ടയര്‍മെന്റിന് റെഡിയായിക്കോ എന്ന് ജോസ്ലു മാറ്റോ, സ്‌പെയിന്‍- ജര്‍മനി മത്സരത്തിന് മുന്‍പെ വാക്‌പോര്

ഇന്ത്യ- സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം, ഇന്ത്യൻ സമയം എപ്പോൾ, എവിടെ കാണാം

ബുമ്ര രാജ്യത്തിന്റെ സ്വത്ത്, ഇന്ത്യയുടെ ഭാഗ്യം, അത്ഭുത പ്രതിഭ, സൂപ്പര്‍ പേസറെ വാനോളം പുകഴ്ത്തി കോലി

15 വർഷത്തിനിടെ രോഹിത്തിനെ ഇത്ര ഇമോഷണലായി കണ്ടിട്ടില്ല, അവൻ കരഞ്ഞുകൊണ്ടേ ഇരുന്നു കൂടെ ഞാനും: വിരാട് കോലി

അടുത്ത ലേഖനം
Show comments