ഏഷ്യാകപ്പ്: ഒമാനെ 67ല്‍ റണ്‍സിലൊതുക്കി പാകിസ്ഥാന്‍, 93 റണ്‍സിന്റെ വമ്പന്‍ വിജയം

ഷഹീന്‍ ഷാ അഫ്രീദിയും അബ്രാര്‍ മുഹമ്മദും മുഹമ്മദ് നവാസും ഓരോ വിക്കറ്റും നേടി.

അഭിറാം മനോഹർ
ശനി, 13 സെപ്‌റ്റംബര്‍ 2025 (09:46 IST)
ഏഷ്യാകപ്പില്‍ വിജയത്തോടെ തുടക്കം കുറിച്ച് പാകിസ്ഥാന്‍. ഗ്രൂപ്പ് എ യില്‍ ഒമാനെതിരെ നടന്ന മത്സരത്തില്‍ 93 റണ്‍സിന്റെ വമ്പന്‍ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 160 റണ്‍സില്‍ ഒതുങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാനെ 16.4 ഓവറില്‍ 67 റന്‍സിലൊതുക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നു. 2 വിക്കറ്റ് വീതം വീഴ്ത്തിയ സൈം അയൂബ്, സുഫിയാന്‍ മുഖീം, ഫഹീം അഷ്‌റഫ് എന്നിവരാണ് പാകിസ്ഥാന് വിജയമൊരുക്കിയത്. ഷഹീന്‍ ഷാ അഫ്രീദിയും അബ്രാര്‍ മുഹമ്മദും മുഹമ്മദ് നവാസും ഓരോ വിക്കറ്റും നേടി.
 
 നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ സ്‌കോര്‍ 160-7ന് ഒതുങ്ങിയിരുന്നു. മൂന്നാം സ്ഥാനത്തെത്തി 43 പന്തില്‍ 66 റണ്‍സ് നേടിയ മുഹമ്മദ് ഹാരിസാണ് പാക് നിരയില്‍ തിളങ്ങിയത്. പാക് ഓപ്പണറായ സൈം അയൂബും നായകന്‍ സല്‍മാന്‍ അലി ആഗയും ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.  29 റണ്‍സുമായി സഹീബ് സാദ ഫര്‍ഹാന്‍, 10 പന്തില്‍ 19 റണ്‍സുമായി മുഹമ്മദ് നവാസ് 16 പന്തില്‍ 23* റണ്‍സെടുത്ത ഫഖര്‍ സമാന്‍ എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Mohammed Rizwan: റിസ്‌വാൻ വിശ്വാസിയായതാണോ പ്രശ്നം, അതോ പലസ്തീനെ അനുകൂലിച്ചതോ?, പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദം

ഓവർതിങ്ക് ചെയ്യുന്നതിൽ കാര്യമില്ല, കോലി സ്വന്തം ഗെയിം കളിക്കണം, ഉപദേശവുമായി മാത്യു ഹെയ്ഡൻ

Royal Challengers Bengaluru: 17,600 കോടിയുണ്ടോ? ആര്‍സിബിയെ വാങ്ങാം; കിരീട ജേതാക്കള്‍ വില്‍പ്പനയ്ക്ക് !

Shaheen Afridi: റിസ്വാനെ നീക്കി പാക്കിസ്ഥാന്‍; ഏകദിനത്തില്‍ ഷഹീന്‍ നയിക്കും

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

അടുത്ത ലേഖനം
Show comments