Webdunia - Bharat's app for daily news and videos

Install App

ഇന്ന് വരെ ഒരു സെലക്ഷൻ യോഗത്തിലും ഞാൻ പങ്കെടുത്തിട്ടില്ല: രവി ശാസ്ത്രി

Webdunia
ചൊവ്വ, 2 മെയ് 2023 (20:22 IST)
ഇന്ത്യൻ ടീമിൻ്റെ ഭാഗമായി നീണ്ട 7 വർഷക്കാലം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും സെലക്ഷൻ കമ്മിറ്റി യോഗങ്ങളിലും താൻ പങ്കെടുത്തിട്ടില്ലെന്ന് മുൻ ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി. 2014 മുതൽ ആദ്യം ഡയറക്ടറായും 2021 വരെ പരിശീലകനുമായാണ് രവി ശാസ്ത്രി ഇന്ത്യൻ ടീമിൻ്റെ ഭാഗമായി പ്രവർത്തിച്ചത്.
 
7 വർഷമായി ഞാൻ ടീമിൻ്റെ ഭാഗമായിരുന്നു. എന്നാൽ ഒരു സെലക്ഷൻ യോഗത്തിലും ഞാൻ പങ്കെടുത്തിട്ടില്ല.എന്നെ അതിലേക്ക് ആരും ക്ഷണിച്ചിട്ടില്ല. യോഗം എങ്ങനെ നടക്കുന്നുവെന്നോ ആരെല്ലാം പങ്കെടുക്കുന്നോ എന്നൊന്നും എനിക്കറിയില്ല. കഴിഞ്ഞ 3-4 വർഷക്കാലമായി സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ പോലും അർഹതയില്ലാത്ത പലരും ഉൾപ്പെട്ടിട്ടുണ്ടെന്നും ശാസ്ത്രി പറഞ്ഞു. അതേസമയം താൻ യോഗങ്ങളിൽ പങ്കെടുത്തിരുന്നെങ്കിൽ അത് കളിക്കാരുമായുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയേനെയെന്നും എന്നാൽ ഭാവി പരിഗണിക്കുമ്പോൾ സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ പരിശീലകരുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നും ശാസ്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments