Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് ടീമില്‍ പന്തോ കാര്‍ത്തിക്കോ ?; നിലപാടറിയിച്ച് നെഹ്‌റ

Webdunia
വെള്ളി, 15 ഫെബ്രുവരി 2019 (13:47 IST)
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.

ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകളില്‍ പന്തിന് അവസരം നല്‍കണം. ഇങ്ങനെയുള്ള വലിയ വേദികളില്‍ എക്‌സ് ഫാക്‌ടറുകളായ താരങ്ങള്‍ക്ക് വലിയ പ്രധാന്യമുണ്ട്. അങ്ങനെ വരുമ്പോള്‍ ടീമിലെ പന്തിന്റെ സ്ഥാനം നേട്ടമാകുമെന്നും നെഹ്‌റ പറഞ്ഞു.

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ ലോകകപ്പ് നടക്കാനിരിക്കെയാണ് പന്തിനായി വാദിച്ച് നെഹ്‌റ രംഗത്തു വന്നത്. ദിനേഷ് കാര്‍ത്തിക് പന്ത് എന്നിവരില്‍ ഒരാള്‍ക്ക് മാത്രമേ ടീമില്‍ ഇടം ലഭിക്കൂ. മുതിര്‍ന്ന താരമെന്ന പരിചയമാണ് കാര്‍ത്തിക്കിന് നേട്ടമാകുന്നത്.

എന്നാല്‍ ലഭിച്ച അവസരങ്ങളെല്ലാം നേട്ടമാക്കിയ പന്തിനെ ലോകകപ്പ് ടീമില്‍ നിന്ന് തഴയാനാകാത്ത അവസ്ഥയിലാണ് സെലക്‍ടര്‍മാര്‍. ഓസ്‌ട്രേലിയക്കെതിരായി നടക്കാന്‍ പോകുന്ന ഏകദിന പരമ്പരയാകും കാര്‍ത്തിക്കുനും പന്തിനും നിര്‍ണായകമാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

Australia vs South Africa, WTC Final 2025: കൊടുങ്കാറ്റായി റബാദ; ഓസ്‌ട്രേലിയയ്ക്കു മൂന്ന് വിക്കറ്റ് നഷ്ടം

അടുത്ത ലേഖനം
Show comments