Webdunia - Bharat's app for daily news and videos

Install App

അച്ഛൻ മരിച്ച് സംസ്കാര ചടങ്ങ് കഴിഞ്ഞയുടൻ ടീമിനുവേണ്ടി ക്രിക്കറ്റ് കളിക്കാൻ പോയി: കോഹ്ലി പറയുന്നു

കോഹ്ലി ഏറെ പഴികേട്ടത് ഇതിനോ?

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (15:40 IST)
ലോകക്രിക്കറ്റിലെ തന്നെ മികച്ച ബാറ്റ്സ്‌മാൻ ആണ് വിരാട് കോഹ്ലി. ഇതിഹാസ താരം സച്ചിന്റെ വരെ റെക്കോർഡുകൾ പഴങ്കഥയാക്കിയാണീ താരം കുതിക്കുന്നത്. കോഹ്ലിക്കേ നേരെ പന്തെറിയുക എന്നത് ബൌളർമാർക്ക് സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യമാണ്. 
 
2006 ഡിസംബറിൽ കോഹ്ലി തന്റെ ഫാമിലിക്ക് നൽകിയ വാഗ്ദാനം ആയിരുന്നു ‘ഇന്ത്യൻ ടീമിനു’ വേണ്ടി താൻ നീലക്കുപ്പായം അണിയുമെന്നത്. കാരണം അദ്ദേഹത്തിന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. അന്ന് 18 കാരനായ കോഹ്ലി  കര്‍ണാടകയ്ക്കെതിരായി രഞ്ജി ട്രോഫി മത്സരത്തില്‍ ദില്ലിക്ക് വേണ്ടി കളിക്കുകയായിരുന്നു. 
 
90 റണ്‍സുമായി പുറത്താകാതെ നിന്ന സമയത്താണ് അച്ഛൻ മരിച്ചത്. അച്ഛന്റെ ആഗ്രഹമായിരുന്നു താൻ ക്രിക്കറ്റ് കളിക്കണമെന്നത്, അതിനാൽ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ശേഷം പിറ്റേന്ന് ദില്ലിക്ക് വേണ്ടി താൻ വീണ്ടും ബാറ്റ് ചെയ്യുകയായിരുന്നുവെന്ന് കോഹ്ലി പറയുന്നു. ഡ്രസ്സിംഗ് റൂമില്‍ തകര്‍ന്നിരുന്ന തന്നെ സഹപ്രവര്‍ത്തകരാണ് ആശ്വസിപ്പിച്ചതെന്ന് കോഹ്ലി പറഞ്ഞു. 
 
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് തന്റെ അച്ഛന്റെ മരണമാണെന്നും കോലി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments