Webdunia - Bharat's app for daily news and videos

Install App

India vs Pakistan ODI World Cup Match: പാക്കിസ്ഥാനെ 191ല്‍ ഇന്ത്യ തളച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ഒക്‌ടോബര്‍ 2023 (17:41 IST)
പാക്കിസ്ഥാനെ 191ല്‍ ഇന്ത്യ തളച്ചു. ടോസ് നേടിയ ഇന്ത്യ ആദ്യം പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 42.5 ഓവറായപ്പോഴേക്കും പാക്കിസ്ഥാന് പത്തുവിക്കറ്റും നഷ്ടമായി. ബാബര്‍ അസം-50, മുഹമ്മദ് റിസ്വാന്‍-49 എന്നിവരാണ് കുറച്ചു നേരമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യക്കായി ബുംറ, സിറാജ്, ഹര്‍ദ്ദിക്, കുല്‍ദീപ, ജഡേജ എന്നിവര്‍ രണ്ടുവിക്കറ്റുവീതം നേടി. 
 
പാക്കിസ്ഥാനെതിരെയുള്ള ആവേശപ്പോരാട്ടത്തില്‍ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ തോളില്‍ ത്രിവര്‍ണ പതാക ഇല്ലാത്ത ജേഴ്‌സിയാണ് അണിഞ്ഞത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. ലോകകപ്പിന് ഇന്ത്യന്‍ താരങ്ങളെല്ലാം അഡിഡാസ് ഡിസൈന്‍ ചെയ്ത തോളില്‍ ത്രിവര്‍ണ പതാകയുള്ള ജേഴ്‌സിയാണ് ധരിച്ചത്. എന്നാല്‍ വിരാട് കോലി ലോകകപ്പിന് മുന്‍പ് ഉപയോഗിച്ചിരുന്ന വെള്ള വരയുള്ള ജേഴ്‌സി ധരിക്കുകയായിരുന്നു. ഇത് ധരിച്ചാണ് ദേശീയ ഗാനം പാടുമ്പോള്‍ നിന്നത്. പിന്നീട് കോലി ത്രിവര്‍ണ പതാകയുള്ള ജേഴ്‌സി ധരിച്ചെത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments