‘എന്റെ മക്കളുടെ കണ്ണുകൾ മറ്റ് രണ്ട് പേർക്ക് വെളിച്ചം നൽകുമല്ലോ‘ ; ജാതി മതിൽതകര്‍ന്ന് മരിച്ച കുട്ടികളുടെ അച്ഛന്‍ പറയുന്നു

ചിപ്പി പീലിപ്പോസ്
ബുധന്‍, 4 ഡിസം‌ബര്‍ 2019 (17:10 IST)
തമിഴ്നാട്ടിൽ ജാതിമതിൽ തകർന്ന് വീണ്ട് പതിനേഴ് ദളിതർ മരണപ്പെട്ട സംഭവം ഏറെ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ഇതിൽ രണ്ട് കുട്ടികളുടെ കണ്ണുകൾ ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അവരുടെ അച്ഛൻ സെൽ‌വരാജ്. നിവേദ, രാമനാഥന്‍ എന്നീ കുട്ടികളുടെ കണ്ണുകൾ ദാനം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
 
15 എന്നീ കുട്ടികളാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ പെയ്ത കനത്തമഴയില്‍ സ്ഥലമുടമ സ്ഥാപിച്ച ചുറ്റു മതില്‍ തകര്‍ന്ന് മരിച്ചത്. സ്ഥലത്തെ ദളിതരെ അകറ്റി നിര്‍ത്താന്‍ വേണ്ടായാണ് ഇയാള്‍ ചുറ്റുമതില്‍ സ്ഥാപിക്കുന്നത്. ഈ മതില്‍ തകര്‍ന്നു വീണ് സമീപത്തെ നാലു വീടുകളില്‍ നിന്നായി പതിനേഴ് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്.
 
‘അവരുടെ മൃതശരീരം കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യും. അവരുടെ കണ്ണുകള്‍ കൊണ്ട് രണ്ടു പേരുടെ ജീവിതം രക്ഷപ്പെടുമെങ്കില്‍ അതല്ലേ നല്ലത്’? സെല്‍വരാജ് പറയുന്നു. സെല്‍വരാജിന്റെ ഭാര്യ ലക്ഷ്മി നേരത്തെ മരണപ്പെട്ടതാണ്. ആകെ കൂട്ടിനുണ്ടായിരുന്ന രണ്ടു മക്കളെയും ഇപ്പോള്‍ നഷ്ടപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

വീണ്ടും യുദ്ധം: പരസ്പരം വ്യോമാക്രമണം നടത്തി ഹമാസും ഇസ്രയേലും, 52 മരണം

അടുത്ത ലേഖനം
Show comments