Webdunia - Bharat's app for daily news and videos

Install App

അധ്യാപകന്റെ കാമവെറിയെ കുറിച്ച് പരാതി നൽകിയതിത് 18കാരിയായ വിദ്യാർത്ഥിനിയെ ചുട്ടുകൊന്നു, സംഭവം ഇങ്ങനെ

Webdunia
ശനി, 20 ഏപ്രില്‍ 2019 (13:12 IST)
ധാക്ക: മദ്രസാ അധ്യാപകനെതിരെ പരാതി നൽകിയ കൌമാരക്കാരിയെ ഒരു സംഘം അക്രമികൾ ചേർന്ന് ചുട്ടുകൊന്നു. ബംഗ്ലാദേശിലാണ് സംഭവം ഉണ്ടായത്. അധ്യാപകൻ ഓഫീസിലേക്ക് വിളിച്ചുവരുത്തി തന്റെ ശരീര ഭാഗങ്ങളിൽ മോശമായി സ്പർശിച്ചു എന്ന് പരാതി നൽകി ആറു ദിവസങ്ങൾ ശേഷമാണ് 18കാരി ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
 
മദ്രസയിലെ പ്രധാന അധ്യാപകനായ സിറാജ് ഉദ് ധൌളക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. പെൺകുട്ടി നൽകിയ പരാതിയിൽ മാർച്ച് 27ന് അറസ്റ്റിലായ അധ്യാപകൻ ജയിനുള്ളിൽ വച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിനായുള്ള പദ്ധതി തയ്യാറാക്കിയത് എന്ന് പൊലീസ് വ്യക്തമാക്കി.
 
പർദ്ദ ധരിച്ചെത്തിയ ഒരു സംഘം അക്രമികൾ പെൺകുട്ടിയെ അഗ്നിക്ക് ഇരയാക്കുകയായിരുന്നു ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയവെ ഏപ്രിൽ 10ന് പെൺകുട്ടി മരണത്തിന് കീഴടങ്ങി. സംഭവത്തെ തുടർന്ന് ബഗ്ലാദേശിലാകെ പ്രതിഷേധങ്ങൾ നടക്കുകയാണ്. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് വ്യാഴാഴ്ച ബംഗ്ലദേശിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments