Webdunia - Bharat's app for daily news and videos

Install App

വധശിക്ഷ കൊണ്ടൊന്നും കാര്യങ്ങൾ മാറുന്നില്ല; പട്യാലയിൽ മൂന്ന് വയസുകാരി പീഡനത്തിനിരയായി

Webdunia
വെള്ളി, 4 മെയ് 2018 (16:22 IST)
പാട്യാല: പഞ്ചാബിലെ പാട്ട്യാലയിൽ മൂന്നു വയസ്സുകാരിയെ ഭൂവുടമ പീഡനത്തിനരയാക്കി. സംഭവത്തിൽ കൂട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഇപ്പോൾ ഒളിവിലാണ്. 
 
സംഭവ ദിവസം പെൺകുട്ടി വയറുവേദനിക്കുന്നതായി പറഞ്ഞിരുന്നതായി കൂട്ടിയുടെ അമ്മ പറയുന്നു. അമ്മ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി വയറു വേദനിക്കുന്നതായി പറയുകയായിരുന്നു. പിന്നീട് കുട്ടിയുടെ സ്ഥിതി മോശമായതിനെ തുടന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്. കുട്ടി പീഡനത്തിനിരയായതായി വ്യക്തമാകുന്നത്. 
 
‘ഞാൻ വീട്ടിലെത്തിയപ്പോൾ അവൾ വയറു വേദനിക്കുന്നു എന്ന് പറയുന്നുണ്ടായിരുന്നു. പിന്നീട് സ്ഥിതി മോശയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് കാര്യങ്ങൾ വ്യക്തമാകുന്നത്. ഭൂവുടം മകളെ കൂട്ടിക്കൊണ്ട് പോയിരുന്നു എന്ന് എന്റെ മകനാണ് പറഞ്ഞത് ‘ കുട്ടിയുടെ അമ്മ പറഞ്ഞു 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments