Webdunia - Bharat's app for daily news and videos

Install App

വസ്തുതർക്കം: കോട്ടയത്ത് 80 കാരൻ സമപ്രായക്കാരനെ ആസിഡ് ഒഴിച്ച് വീഴ്ത്തിയ ശേഷം കോടാലികൊണ്ട് തലക്കടിച്ചുകൊന്നു

Webdunia
ശനി, 16 മെയ് 2020 (08:31 IST)
വാകത്താനം: വസ്തുവിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് എൺപതുകാരൻ സമ പ്രായക്കാരനായ അയൽവാസിയെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കാരപ്പാറ പുതുപ്പറമ്പിൽ ഔസേപ്പ് ചാക്കോയെ അയൽവാസിയായ കെഎം മാത്യൂസ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വസ്തുവും വഴിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു. 
 
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഔസേപ്പ് ചക്കോയുടെ വീടിന്റെ അടുക്കളയിലെത്തിയ മാത്യുസ് ഗ്യാസ്, സ്റ്റൗവിൽ നിന്നും വിച്ഛേദിച്ച് തീ കൊളുത്തി. മുറ്റത്ത് ചീര നുള്ളകയായിരുന്ന ചാക്കയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വീഴ്ത്തിയ ശേഷം കോടാലികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തുവച്ച് തന്നെ ചക്കോ മരിച്ചു. കൊലപാതകത്തിന് ശേഷം ചോരപുരണ്ട കോടാലി മുറ്റത്ത് ഉപേക്ഷിച്ച് മാത്യു മടങ്ങുകയായിരുന്നു. അഗ്നിശമന ശേന എത്തിയാണ് വീട്ടിൽ പടർന്ന് തീ അണച്ചത്. മത്യുസിനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments