കണ്ണൂരിൽ സി പി എം പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (15:21 IST)
കണ്ണൂർ: നടുവിൽ സി പി എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ പ്രജീഷിന് വെട്ടേറ്റു. ബുധനാഴ്ച രാത്രി നടുഇവിൽ ടൌണിലാണ് സംഭവം ഉണ്ടായത്. ടൊണിൽ മീൻ വിൽക്കുകയായിരുന്ന പ്രജീഷിനെ ഒരു സംഘം ആളുകൾ ഇരുമ്പു ദണ്ഡും വടിവാളുകളും ഉപയോഗിച്ച ആക്രമിക്കുകയയിരുന്നു. 
 
ആക്രമണത്തിൽനിന്നും രക്ഷപ്പെടാനായി പ്രജീഷ് സ്ഥാലത്തു നിന്നും ബൈക്കിൽ രക്ഷപ്പെട്ടെങ്കിലും സംഘം പിന്തിടുർന്നെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും പുറത്തും വെട്ടേറ്റ പ്രജീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
ആർ എസ് എസ് പ്രവർത്തകരാണ് അക്രമത്തിനു പിന്നിൽ എന്ന് സി പി എം ആരോപിച്ചു. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി നേമം മണ്ഡലത്തില്‍ കോടിക്കണക്കിന് രൂപ വിതരണം ചെയ്യുന്നു: വി ശിവന്‍കുട്ടി

നിയമസഭാ തിരഞ്ഞെടുപ്പ്: വനിതാ സ്ഥാനാര്‍ത്ഥികള്‍ 47 മാത്രം

Exclusive: കോൺഗ്രസിനു ഫെഡറൽ ബാങ്കിലും അക്കൗണ്ട്? നികേഷിനെതിരായ പരാതി വോട്ടെടുപ്പ് ദിവസത്തെ പ്രതിരോധം; വെല്ലുവിളി ഏറ്റെടുക്കില്ല

ലെബനനിൽ ഇസ്രായേൽ ആക്രമണം, യുദ്ധം വേണോ, വെടിനിർത്തൽ വേണോ എന്ന് അമേരിക്ക തീരുമാനിക്കണമെന്ന് ഇറാൻ

ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടര്‍ന്നാല്‍ കരാര്‍ ഉപേക്ഷിക്കുമെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments