Webdunia - Bharat's app for daily news and videos

Install App

വർഷങ്ങളായി പീഡനത്തിനിരയാക്കിയ പിതാവിനെ മൂന്ന് പെൺ‌മക്കൾ ചേർന്ന് കുത്തി കൊലപ്പെടുത്തി

Webdunia
ചൊവ്വ, 31 ജൂലൈ 2018 (19:59 IST)
മോസ്‌കോ: വർഷങ്ങളായി തങ്ങളെ നിരന്തര പീഡനത്തിനിരയാക്കിയ പിതാവിനെ മൂന്ന് പെൺ‌മക്കൾ ചേർന്ന് കുത്തി കൊലപ്പെടുത്തി. ക്രിസ്റ്റിന, ആഞ്ചലിന, മരിയ എന്നിവർ ചേർന്നാണ് സഹികെട്ട് സ്വന്തം പിതാവ് മിഖായേല്‍ ഖഷാതുരിയാനെ കൊലപ്പെടുത്തിയത്. ഇയാൾ ഹെറോയിന് അടിമയാനെന്നും ഇവർ പറയുന്നു. 
 
വർഷങ്ങൾ നീണ്ട ശാരീരികവും ലൈംഗികവും മാനസികവുമായ പീഡനം സഹിക്കാൻ കഴിയാതെയാണ് തങ്ങൾ കൃത്യം നിർവഹിച്ചതെന്നും തങ്ങൾ മൂന്നു പേരും ചേർന്നാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.  
 
ഫ്ലാറ്റിൽ തങ്ങളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതോടെ കൂട്ടത്തിലൊരാൾ കത്തി പിടിച്ചു വാങ്ങി കുത്തുകയായിരുന്നു എന്നും ഇതോടെ മറ്റു രണ്ടു പേരും ചേർന്ന് പിതാവിനെ അക്രമിച്ചു വീഴ്ത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും മൂന്നു പേരും മൊഴിനൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രളയ സാധ്യത മുന്നറിയിപ്പ്; ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

Jio Outage:ചത്ത്, ചത്ത്, ചത്ത്.. അംബാനി ചതിച്ചു ഗയ്സ്, റെയ്ഞ്ച് കിട്ടാതെ പരക്കം പാഞ്ഞ് ജിയോ ഉപഭോക്താക്കൾ

Kerala Rains: തെക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴി, സംസ്ഥാനത്ത് 5 ദിവസം കൂടി വ്യാപക മഴ, മഴ അലർട്ടുകൾ ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

അടുത്ത ലേഖനം
Show comments