കുമ്പസാര പീഡനം: വൈദികരുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് പൊലീസ് സുപ്രീം കോടതിയിൽ

Webdunia
ചൊവ്വ, 31 ജൂലൈ 2018 (19:22 IST)
ഡൽഹി: കുമ്പസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ വൈദികർക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് സുപ്രീം കോടതിയിൽ. വൈദികരുടെ ലൈഗിക ശേഷി ഉൾപ്പടെ പരിഷോധിക്കണമെന്നും അതിനാൽ ഇവരെ കസ്റ്റഡിയിൽ നൽകണമെന്നും പൊലീസ് കോടതിയിൽ ആവശ്യൊപ്പെട്ടു. കേസിന്റെ അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. 
 
കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം തള്ളിയ സാഹചര്യത്തിൽ. അറസ്റ്റിലാവും എന്ന് ഉറപ്പായതോടെ ഓന്നാം പ്രതി എബ്രഹാം വർഗീസും നാലാം പ്രതിയായ ജെയിസ് കെ ജോർജ്ജും ഒളിവിൽ പോവുകയും പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയുമായിരുന്നു. കേസ് പരിഗണിക്കുന്നത് വരെ ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്നും അന്വേഷന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും സുപ്രീം കോടതി നേരത്തെ പൊലീസിനു നിർദേശം നൽകിയിരുന്നു.
 
വൈദികർ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറി എന്നാണ് ഹൈക്കോടതി വൈദികരുടെ മുൻ‌കൂർ ജാമ്യം നിരസിച്ചുകൊണ്ട് നിരീക്ഷിച്ചത്. കോടതിയുടെ ഈ പ്രസ്ഥാവന നീക്കം ചെയ്യണം എന്നും വൈദികർ സുപ്രീം കോടതിയിൽ നൽകിയ ഹർജ്ജിയിൽ ആവശ്യപ്പെടുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എഐ അടിസ്ഥാനമാക്കി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം; Xന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം

ചികിത്സാ പിഴവ് മൂലം കൈ നഷ്ടപ്പെട്ട ഒന്‍പതുകാരിയെ സഹായിക്കാന്‍ പ്രതിപക്ഷ നേതാവ്; കൃത്രിമ കൈ ഘടിപ്പിക്കുന്നതിനുള്ള ചെലവ് വഹിക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസ് ഇഫക്ട് പിടിക്കാൻ സിപിഐഎം; വിഎ അരുൺകുമാറിനെ കളത്തിലിറക്കിയേക്കും

വെനസ്വേലയിൽ യുഎസ് ബോംബാക്രമണം? : തലസ്ഥാനമായ കരകാസിൽ 7സ്ഫോടനങ്ങൾ, യുദ്ധവിമാനങ്ങൾ മുകളിൽ പറന്നതായി റിപ്പോർട്ട്

'ജീവിതം തകർത്തു, അസാന്നിധ്യം മുതലെടുത്തു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​പരാതിയുമായി പരാതിക്കാരിയുടെ ഭർത്താവ്

അടുത്ത ലേഖനം
Show comments