ഭർത്താവും സുഹൃത്തും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയെന്ന് ഭാര്യയുടെ പരാതി: മൃതദേഹം കണ്ടെത്താനാവാതെ പൊലീസ്

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (12:45 IST)
കോട്ടയം: തന്റെ ഭർത്താവും സുഹൃത്തും ചേർന്ന് യുവാവിനെ തല്ലിക്കൊന്ന് കിണറ്റിൽ തള്ളിയെന്ന്. യുവതി പൊലീസിൽ പരാതി നൽകി. വ്യാഴാചയാണ് പരാതിയുമായി സ്ത്രീ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോട്ടയം അയ്മനം സ്വദേശി കൊച്ചുമോന്‍ എന്ന യുവാവിനെ ഭർത്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതെന്ന് യുവതി പരതിയിൽ പറയുന്നു.
 
ഭർത്താവ് സന്തോഷും സുഹൃത്ത് സജയനും ചേർന്ന് കൊച്ചുമോനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ഉപയോഗശൂന്യമായ കിണറ്റിൽ തള്ളുകയായിരുന്നു എന്നാണ്  യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെ തുടർന്ന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തിനു സമീപത്തുള്ള പുരയിടത്തിലെ ഉപയോഗ്യശൂന്യമായ കിണറ്റി പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയിട്ടില്ല. 
 
കൊല്ലപ്പെട്ടയാളൂടെ രക്തം പുരണ്ട വസ്ത്രങ്ങൾ കിണറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചൊദ്യം ചെയ്യലിൽ കുറ്റം പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു അതേ സമയം. കൊച്ചുമോന്റെ മൃതദേഹം കണ്ടെത്താൻ പൊലീസിന് പൊലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാനം സ്ഥാപിക്കാന്‍ 10 പോയന്റ് നിര്‍ദേശവുമായി ഇറാന്‍, യുദ്ധത്തിന് താത്കാലിക വിരാമം മാത്രമോ?

വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടു; വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതി വിനോദ് തൂങ്ങി മരിച്ച നിലയില്‍

ബിജെപി വരില്ല: പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്നത് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പശ്ചിമേഷ്യയിൽ താൽക്കാലിക സമാധാനം; രണ്ടാഴ്ച വെടിനിർത്തൽ

വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

അടുത്ത ലേഖനം
Show comments