സ്കൂൾ ബസ്സിൽ മൂന്നുവയസുകാരി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയായി

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (19:58 IST)
നൈനിറ്റാള്‍: മൂന്ന് വയസുകരി സ്കൂൾ ബസിൽ‌വച്ച് ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയായി ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സ്കൂൾ ബസ്സിലെ ഡ്രൈവറും കണ്ടക്റ്ററുമാണ് ദിവസങ്ങളോളം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്.
 
സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതിനായി കുട്ടി പറഞ്ഞതിനെ തുടർന്ന് സെപ്തംബർ 17ന് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ ചികിത്സ കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ ചികിത്സിച്ച ഡോക്ടർ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തി. ഡോക്ടറിൽ നിന്നും സംഭവം അറിഞ്ഞ അനിൽ ഗുപ്ത എന്ന സാമൂഹിക പ്രവർത്തകനാണ് പൊലിസിൽ പരാതി നൽകിയത്. 
 
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തില്ലാണ് സ്കൂൾ വസ്സിലെ ഡ്രൈവറും കണ്ടക്ടരും ദിവസങ്ങാളോളമായി പെൺകുട്ടിയെ ലൈംഗില പീഡനത്തിനിരയാക്കി വരികയായിരുന്നു എന്ന് കണ്ടെത്തിയത്. സംഭവത്തിൽ രതന്‍ സിംഗ്, പ്രദീപ് ജോഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് ഉൾപ്പടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

ആന്‍ഡമാന്‍ കടലില്‍ ബോട്ട് മുങ്ങി, കുട്ടികളടക്കം 250 പേരെ കാണാതായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments