എപ്പോഴും ഫോണിൽ തന്നെ, അനുസരിക്കാതെ വന്നതോടെ മകളെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് പിതാവ്

Webdunia
ബുധന്‍, 2 ജനുവരി 2019 (15:52 IST)
പൽഖാർ: അമിതമായി മൊബൈൽഫോൺ ഉപയോഗിച്ചതിന് അച്ഛൻ മകളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. മഹാരാഷ്ട്രയിലെ പൽഖാർ ജില്ലയിൽ സ്വന്തം വീട്ടിൽ വച്ചായിരുന്നു സംഭവം. മകളുമായി ഉണ്ടയ തർക്കത്തിൽ കലിമൂത്ത് പിതാവ് പതിനാറുകാരിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. 
 
70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ 40 കാരനായ പെൺകുട്ടിയുട്ടെ പിതാവ് മുഹമ്മദ് മൻസൂരിയെ പൊലീസ് പിടികൂടി. ഇയൾക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.
 
അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി മൻസൂരിയും മകളും തമ്മിൽ ഇടക്കിടെ വാക്കുതർക്കം ഉണ്ടാവാറുണ്ട്. സംഭവ ദിവസവും ഇത്തരത്തിൽ ഉണ്ടായ വഴക്കിൽ നിയന്ത്രണം നഷ്ടപ്പെട്ട മൻസൂരി മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും മൻസൂരി ശ്രമിച്ചില്ല. നാട്ടുകാർ ചേർന്നാണ് പതിനാറുകാരിയെ ആശുപത്രിയിലെത്തിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേര്‍ കൂടി ചികിത്സയില്‍; ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് വരും

'എനിക്കറിയാവുന്നതെല്ലാം പറഞ്ഞു': ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തത് മൂന്നര മണിക്കൂര്‍

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി: കർശന നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും

Kerala Rain: ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം; കേരളത്തിൽ ഫെബ്രുവരി 19 മുതൽ മഴ സാധ്യത

ഇനി വൃതശുദ്ധിയുടെ ദിവസങ്ങൾ, കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർഥനകളും

അടുത്ത ലേഖനം
Show comments