Webdunia - Bharat's app for daily news and videos

Install App

പുരുഷന്മാരെ വശീകരിച്ച് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളുടെ സംഘം കേരളത്തിൽ സജീവം? - സത്യമെന്ത്?

Webdunia
ചൊവ്വ, 9 ഏപ്രില്‍ 2019 (10:55 IST)
സമൂഹ മാധ്യമങ്ങൾ നല്ലതിനും ഉപയോഗിക്കാം മോശം കാര്യങ്ങൾക്കും ഉപയോഗിക്കാം. എന്നാൽ, സോഷ്യൽ മീഡിയകളിൽ വഴി ചതിക്കുഴികളിൽ അകപ്പെടുന്ന സ്ത്രീകളെക്കുറിച്ച് ഞെട്ടിക്കുന്ന സംഭവങ്ങൾ കുറച്ച് വർഷങ്ങളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ സ്ത്രീകൾ പുരുഷന്മാരെ ചതിച്ച് ലൈംഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ചില വാർത്തകളും പുറത്തുവരുന്നുണ്ട്. 
 
സോഷ്യല്‍ മീഡിയയിലൂടെ ഞരമ്പുരോഗികളായ പുരുഷന്മാരെ വശീകരിച്ചു ലൈംഗിക അടിമകളാക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഒരു പ്രത്യേക ഗ്രൂപ്പും സോഷ്യൽ മീഡിയയിൽ ഇവർ ഉണ്ടാക്കിയിട്ടുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 
 
പുരുഷന്മാരെ എങ്ങനെ അടിമകളാക്കി വരച്ചവരയില്‍ നിര്‍ത്താം എന്നതും ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച വിഷയമാണ് എന്നു പറയുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം സൂക്ഷിക്കുക എന്ന് പറയുന്നതിന്റെ പ്രധാന കാരണം ഇതൊക്കെയാണ്. എന്നാൽ, ഇത്തരത്തിൽ ചതിയിൽ അകപ്പെട്ടയാളുകൾ ആരും തന്നെ മുന്നോട്ട് വരാത്തതിൽ ഇതിന്റെ ആധികാരികത എത്രത്തോളം ഉണ്ടെന്നുള്ളത് വ്യക്തമല്ല. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments