യുപിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

യുപിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

Webdunia
വ്യാഴം, 19 ഏപ്രില്‍ 2018 (17:30 IST)
ഉത്തര്‍പ്രദേശില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തി. യുപിയിലെ സീതാപുര്‍ ജില്ലയിലെ കം‌ലപൂര്‍ മേഖലയിലാണ് 35വയസുകാരി ക്രൂര പീഡനത്തിന് ഇരയായത്.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് യുവതി പീഡനത്തിന് ഇരയായത്. കം‌ലപൂര്‍ മേഖലയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയെ ബന്ധു സുഹൃത്തായ മാന്‍ സിംഗ് എന്നയാള്‍ക്കൊപ്പം ബൈക്കില്‍ പറഞ്ഞയക്കുകയായിരുന്നു.

മാന്‍ സിംഗ് യുവതിയെ സുഹൃത്തായ മീരജിന്റെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ബന്ധുവായ ഇവിടെ എത്തുകയും യുവതിയെ മാനഭംഗപ്പെടുത്തി. അതിനു ശേഷം ഇയാളുടെ സുഹൃത്തുക്കള്‍ യുവതിയെ മണിക്കൂറുകളോളം ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കി.

സംഭവദിവസം വൈകിട്ട് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട യുവതി വീട്ടില്‍ മടങ്ങിയെത്തി മാതാവിനോട് വിവരം പങ്കുവെക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് മൂന്നു പേരെ അറസ്‌റ്റ് ചെയ്‌തു. മറ്റു പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

Union Budget 2026 : 7 അതിവേഗ റെയിൽ കോറിഡോറുകൾ, കേരളത്തിന് ഒന്നുമില്ല

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

അടുത്ത ലേഖനം
Show comments