Webdunia - Bharat's app for daily news and videos

Install App

പതിനാലുകാരിക്ക് നഗ്നചിത്രം അയച്ചുനൽകി, കാണാനെത്തിയതോടെ കിട്ടിയത് എട്ടിന്റെ പണി

Webdunia
തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (15:33 IST)
വിസ്‌കോൻസെൻ: ഓൺലൈനിലൂടെ പരിചയപ്പെട്ട പതിനാലുകാരിക്ക് നഗ്നചിത്രങ്ങൾ അയച്ചു നൽകിയ യുവാവിനെ തന്ത്രപരമായി പിടികൂടി പൊലീസ്. പെൺകുട്ടിയെ കണുന്നതിനായി വിസ്കോൻസെൻ സംസ്ഥാനത്തെത്തിയതോടെയാണ് ഇൻഡിയാന സ്വദേശിയായ 32 കാരനായ ടോമി ജൻ‌കിൻസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
 
കൈലി എന്ന പതിനാലുകാരിക്കാണ് ഇയാൾ നഗ്നചിത്രങ്ങൾ അയച്ചു നൽകിയത്. എന്നാൽ പെൺകുട്ടി വിവരം പൊലീസിൽ അറിയിച്ചിരുന്നു. ഇതോടെ പെൺകുട്ടി എന്ന വ്യാജേന യുവാവിന് അണ്ടർ കവർ പൊലീസ് ഉദ്യോഗസ്ഥർ സന്ദേശം അയക്കാൻ ആരംഭിച്ചു. ഇതോടെയാണ് പെൺകുട്ടിയെ കാണാൻ ഇയാൾ ഇൻഡിയാനയിൽനിന്നും വിസ്കോൻസെനിലേക്ക് കാൽനടയായി എത്തിയത്.
 
പ്രതി വിസ്കോൻസെനിലെത്തിയ ഉടനെ പൊലീസ് തന്ത്രപരാമായി പിടികൂടുകയായിരുന്നു. കൗമാരക്കാരിയെ ലൈംഗിക കൃത്യങ്ങൾക്ക് ഉപയോഗിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പെൺകുട്ടികളെ സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് ചൂഷണത്തിന് ഇരയാക്കുന്നത് തടയുന്നതിനായി  പ്രത്യേക അണ്ടർ കവർ പൊലീസ് സംഘം അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി

പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

പക്ഷികള്‍ എപ്പോഴും V രൂപത്തില്‍ പറക്കുന്നത് എന്തുകൊണ്ട്?

വാറന്‍ ബഫറ്റിന്റെ സുവര്‍ണ്ണ നിയമം: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

അടുത്ത ലേഖനം