Webdunia - Bharat's app for daily news and videos

Install App

യുവതിയെ കുളക്കടവിൽ എത്തിച്ച് മദ്യം നൽകി ലൈംഗിക ബന്ധം, വീണ്ടും ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതോടെ മദ്യം മുഴുവൻ ബലമായി കുടിപ്പിച്ച് കുളത്തിലേക്ക് എടുത്തെറിഞ്ഞു, ക്രൂരമായ സംഭവം ഇങ്ങനെ

Webdunia
ബുധന്‍, 5 ജൂണ്‍ 2019 (11:42 IST)
നവി മുംബൈയിലെ കലമ്പോലിയിലെ നഗ്നയായനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ കണ്ടെത്തി പൊലീസ്. മെയ് 24നാണ് ഗ്രമത്തിലെ കുളത്തിൽ നഗ്നയായ നിലയിൽ 35കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പൊലീസിന് സമീപവാസി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുവർണ കാടം എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് വ്യക്തമായത്.
 
മദ്യലഹരിയിൽ കുളത്തിൽ വീണതിനെ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ സുവർണക്ക് നന്നായി നീന്താൻ അറിയാമായിരുനു എന്ന് മരണപ്പെട്ട യുവതിയുടെ അമ്മ മൊഴി നൽകിയതോടെ പൊലീസ് കൊലപാതകമാനെന്ന നിഗമനത്തിൽ തന്നെ മുന്നോട്ടു നീങ്ങി, സുവർണയുടെ ശരീരം കുളത്തിൽ നിന്നും കണ്ടെടുത്ത ദിവസം റാം ബോയിർ എന്ന യുവാവിനെ ഗ്രാമത്തിൽനിന്നും കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. ഈ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. റം പിന്നീട് മെയ് 31ന് നാട്ടിൽ തിരികെ എത്തിയതോടെ പൊലീസ് പിടികൂടുകയായിരുന്നു. 
 
യുവതിക്ക് മദ്യം നൽകി താൻ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മദിച്ചു. വിവാഹ മോചിതയായി തനിച്ച് താമസിക്കുന്ന സുവർണയുമായി കഴിഞ്ഞ മൂന്ന് മാസത്തോളമായി വിവാഹിതനായ റാം ബന്ധത്തിലായിരുന്നു. മെയ് 23ന് മദ്യം വാങ്ങി സുവർണയെയും കൂട്ടി പ്രതി കുളക്കരയിൽ എത്തി. ഇരുവരും ചേർന്ന് മദ്യം കുടിച്ച ശേഷം കുളക്കടവിൽ വച്ചുതന്നെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു.
 
ഒരിക്കൽകൂടി ലൈംഗിക ബന്ധത്തി;ലേർപ്പെടണമെന്ന് റാം ആവശ്യപ്പെട്ടു. എന്നാൽ ഇതിന് സുവർണ തയ്യാറായില്ല. ഇതോടെ ബാക്കിയുണ്ടയിരുന്ന മദ്യം മുഴുവനും ബലമായി സുവർണയെ കൊണ്ട് കുടിപ്പിച്ച ശേഷം റാം ഇവരെ കുളത്തിലേക്ക് എടുത്ത് എറിയുകയായിരുന്നു. യുവതി മുങ്ങി മരിക്കുന്നത് വരെ റാം കുളക്കടവിൽ നോക്കി നിന്നു. ശേഷം ഇവടെനിന്നും രക്ഷപ്പെട്ടു. എന്നാൽ കുളക്കടവിൽ സുവർണയുടെ വസ്ത്രങ്ങൾ ഉണ്ടെന്ന് പിന്നീടാണ് പ്രതിക്ക് ഓർമ വന്നത് ഇതോടെ വീണ്ടും കുളക്കടവിൽ തിരികെ എത്തി വസ്ത്രങ്ങളും കുളത്തിലേക്ക് എറിഞ്ഞു. അടുത്ത ദിവസം മൃതദേഹം കണ്ടെത്തിയതോടെ ഇയാൾ നാടുവിടുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു

യുദ്ധത്തിലേക്ക് നീങ്ങിയാൽ പാകിസ്ഥാൻ താങ്ങില്ല, SCALP, HAMMER, BRAHMOS അടക്കം ഇന്ത്യയ്ക്കുള്ളത് ക്രൂയിസ് മിസൈലുകളുടെ ശേഖരം

Pakistan Attack : ലക്ഷ്യമിട്ടത് 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങൾ, അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടിക്കും

രാജ്യത്ത് ചാവേറാക്രമണത്തിന് സാധ്യത, കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത

Breaking News: ആഗോള കത്തോലിക്കാസഭയ്ക്ക് പുതിയ തലവന്‍; സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മിനിയില്‍ വെളുത്ത പുക

അടുത്ത ലേഖനം