Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലീഷ് സംസാരിച്ചത് ഇഷ്‌ടപ്പെട്ടില്ല; പതിനെട്ടുകാരന്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു - സംഭവം മുംബൈയില്‍

ഇംഗ്ലീഷ് സംസാരിച്ചത് ഇഷ്‌ടപ്പെട്ടില്ല; പതിനെട്ടുകാരന്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു - സംഭവം മുംബൈയില്‍

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (13:41 IST)
ഇംഗ്ലീഷില്‍ സംസാരിച്ചതിനെ തുടര്‍ന്ന് പതിനെട്ടുകാരൻ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖാണ് (21) കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് അമിര്‍ അബ്ദുൽ വാഹിദ് റഹിന്‍ പൊലീസില്‍ കീഴടങ്ങി.

അഫ്രോസ് പതിവായി ഇംഗ്ലീഷ് സംസാരിച്ച് പരിഹസിക്കുന്നതാണ് പതിവായിരുന്നുവെന്നും കൃത്യം നടത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായും അബ്ദുൽ വാഹിദ് മൊഴി നൽകി. കഴുത്തറത്തിനു ശേഷം 54 തവണ കുത്തി പരുക്കേല്‍പ്പിച്ചെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി.

മദ്യം കഴിക്കാമെന്ന് പറഞ്ഞാണ് പ്രതി അഫ്രോസിനെ ബാന്ദ്രയിലേക്കു മഹിം റഹേജ പാലത്തിനു സമീപത്തേക്ക് കൊണ്ടു കൊണ്ടു പോയത്. മദ്യപിക്കുന്നതിനിടെ ഇയാള്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുകയും തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഫ്രോസിന്റെ കഴുത്തറുക്കുകയും തുടര്‍ന്ന് കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് അബ്ദുൽ വാഹിദ് വ്യക്തമാക്കി.

കൊലപാതകത്തിനുശേഷം പുലർച്ചെ ഒരു മണിയോടെ അബ്ദുൽ വാഹിദ് മുംബൈ ഷാഹുനഗർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ലോകത്തെ യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ഇസ്രയേല്‍; ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, ഉഗ്രസ്‌ഫോടനം, അടിയന്തരാവസ്ഥ

Air India Plane Crash: ഭാര്യയെയും മക്കളെയും യുകെയില്‍ എത്തിക്കാന്‍ പ്രതീക് അതിയായി ആഗ്രഹിച്ചു; ആകാശദുരന്തം കവര്‍ന്നെടുത്ത 'ചിരി'

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments