Webdunia - Bharat's app for daily news and videos

Install App

മസാജ് പാര്‍ലറിന്റെ മറവില്‍ ഓൺലൈൻ പെൺവാണിഭം; നാല് യുവതികളെ രക്ഷപ്പെടുത്തി - യുവാവ് അറസ്‌റ്റില്‍

Webdunia
വെള്ളി, 28 ജൂണ്‍ 2019 (20:06 IST)
ചെന്നൈയില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ ഓൺലൈൻ പെൺവാണിഭം നടത്തിവന്ന സംഘം പിടിയില്‍. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് സെന്ററായ ടി നഗറില്‍ നിന്നാണ് നാലോളം യുവതികളെ പിടികൂടിയത്. കന്യാകുമാരി സ്വദേശി സുധനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

ടി നഗറിലെ മാസിലാമണി സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുധനെപ്പം നിരവധി പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്റർനെറ്റ് വഴി ജോലിവാഗ്ദാനം നൽകിയായിരുന്നു പ്രതി സംഘത്തിലേക്ക് യുവതികളെ എത്തിച്ചിരുന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. വേഷം മാറിയെത്തിയ പൊലീസ് യുവതികളെ കണ്ടെത്തി. ഇവരെ സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റി. സുധന്‍ ഇരുപത് ദിവസത്തോളം ടി നഗറില്‍ താമസിച്ചിരുന്നു. ഈ സമയത്താണ് ഇടപാടുകള്‍ നടന്നതെന്നും പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം