പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ബന്ധുവായ പ്രതിക്ക് 18 വർഷം കഠിന തടവും പിഴയും

എ കെ ജെ അയ്യർ
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (18:17 IST)
മലപ്പുറം: പന്ത്രണുകാരിയായ ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ കുറ്റത്തിനു ബന്ധുവായ പ്രതിക്ക് കോടതി 18 വര്‍ഷം കഠിന തടവും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു.  2018 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
 
കേസിലെ പ്രതിയായ മഞ്ചേരി പെരിമ്പലം സ്വദേശിയായ 42 കാരനെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. മഞ്ചേരി പോലീസ് എസ്.ഐ മാരായിരുന്ന ഇ.ആര്‍. ബൈജു, പി.കെ. അബുബക്കര്‍ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്.
 
കുട്ടിയുടെ മാതാപിതാക്കള്‍ 2016 മുതല്‍ വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്.  കുട്ടി വയനാട് അമ്പലവയലിലെ വീട്ടില്‍ പിതാവിനും രണ്ടു സഹോദരങ്ങള്‍ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്ന് കുട്ടിയുടെ മാതാവ് കുട്ടികളെ സ്വന്തം വീടായ ഇരുമ്പുഴിയിലെ വീട്ടിലേക്ക് കൊണ്ടു നന്നിരുന്നു. അമ്മ വീട്ടില്‍ നിന്ന് മാതൃസഹോദരിയുടെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു രാത്രി കുട്ടിയെ മാതൃസഹോദരീ ഭര്‍ത്താവ് ലൈംഗികമായി ആക്രമിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

ഹോർമുസിൽ ചരക്കുക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം

അടുത്ത ലേഖനം
Show comments