Webdunia - Bharat's app for daily news and videos

Install App

വ്യാജ ‘ജവാന്‍’ വിറ്റ മുൻ എക്‍സൈസ് ഉദ്യോഗസ്ഥൻ വലയില്‍

ജോര്‍ജി സാം
വ്യാഴം, 2 ഏപ്രില്‍ 2020 (17:58 IST)
വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ മുൻ എക്‍സൈസ് ഉദ്യോഗസ്ഥൻ പിടിയിലായി. കാപ്പിൽ കിഴക്കേതിൽ സ്വദേശി ഹാരിഷ് ജോൺ എന്ന അമ്പത്തൊന്നുകാരനും വിൽപ്പന സഹായികളായ രണ്ട് പേരുമാണ് എക്സൈസ് പിടിയിലായത്.
 
കല്ലുംതാഴം സ്വദേശി രാഹുൽ (27),  കിഴക്കേകല്ലട സ്വദേശി സഞ്ജയൻ (42) എന്നിവരെ കൊല്ലത്തു നിന്നാണ് പിടികൂടിയത്. ബഹുനിലകെട്ടിടം വാടകയ്‌ക്കെടുത്തതാണ് ഇയാൾ കുപ്പികളിലാക്കി വിവിധ ബ്രാൻഡുകളിൽ മദ്യം വിൽപ്പന നടത്തിയിരുന്നത്. 400 ലിറ്റർ മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. സഹായികളെ പിടികൂടിയപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹാരിഷ് ജോണിനെ അറസ്റ്റ് ചെയ്‌തത്.  ജവാൻ, ഡാഡി വിത്സൺ എന്നീ ബ്രാൻഡുകളുടെ പേരിലായിരുന്നു ഒറിജിനലിനെ പോലും വെല്ലുന്ന മദ്യം ഇയാൾ തയ്യാറാക്കിയിരുന്നത്.
 
സ്പിരിറ്റ് മാഫിയക്കാരുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു റേഞ്ച് ഓഫീസ് ഗാർഡ് ആയിരുന്ന ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments