ഏഴുവയസുകാരനെ ഭിത്തിയിൽ തലയടിച്ച് കൊലപ്പെടുത്തിയ കേസ്: കുട്ടീയുടെ പിതാവിനെയും കൊലപ്പെടുത്തിയത് എന്ന് സംശയം, വഴിത്തിരിവായത് ഇളയകുട്ടിയുടെ മൊഴി

Webdunia
ഞായര്‍, 25 ഒക്‌ടോബര്‍ 2020 (12:45 IST)
തൊടുപുഴ: ഏഴുവയസുകാരനെ ഭിത്തിയില്‍ തലയടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിർണായക വഴിത്തീരിവായി ഇളയ സഹോദരന്റെ മൊഴി. കുട്ടികളുടെ പിതാവിനെയും കൊലപ്പെടുത്തിയതാവാം എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിയ്ക്കുന്നത്. കുട്ടികളുടെ അച്ഛനായിരുന്ന ബിജു ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മരണപ്പെട്ട ദിവസം അമ്മ അഞ്ജന അച്ഛന് കുടിയ്ക്കാൻ പാല് നൽകിയിരുന്നു എന്നാണ് ഇളയ കുട്ടി മൊഴി നൽകിയിരിയ്ക്കുന്നത്.   
 
ബിജുവിന്റെ മരണ ശേഷം കുറച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാര്യ അഞ്ജന പ്രതിയായ അരുണിനൊപ്പം പോവുകയും ചെയ്തു. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്. ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി. രാസപരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം ഇതുമയി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാകു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments