Webdunia - Bharat's app for daily news and videos

Install App

മറഡോണ-മെസ്സി, യൂസേബിയോ-റോണാൾഡോ, പെലെ-നെയ്‌മർ; ഈ താരപ്രമുഖർ തമ്മിലൊരു താരതമ്യം സാധ്യമാണോ?

മറഡോണ-മെസ്സി, യൂസേബിയോ-റോണാൾഡോ, പെലെ-നെയ്‌മർ; ഇവർ തമ്മിൽ താരതമ്യം സാധ്യമാണോ?

Webdunia
ബുധന്‍, 6 ജൂണ്‍ 2018 (10:55 IST)
ഇന്നത്തെ ലോക ഫുട്‌ബോളിൽ മികച്ച താരങ്ങൾ ആരൊക്കെയെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് മൂന്ന് പേരുകളായിരിക്കും. അതെ, മെസ്സി, ക്രിസ്‌റ്റ്യാനോ, നെയ്‌മർ. ഇവരിൽ ആരാണ് കേമൻ എന്ന് ചോദിച്ചാൽ ചിലപ്പോൾ ഉത്തരം പറയാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഇവരുടെ പ്രകടനങ്ങൾ തമ്മിൽ തമ്മിൽ മാത്രമല്ല സ്വന്തം രാജ്യത്തെ ഇതിഹാസങ്ങൾക്കൊപ്പംകൂടി വിലയിരുത്തുമ്പോഴോ?
 
1985ലാണ് റൊണാൾഡോയുടെ ജനനം. അതായത് യൂസേബിയോ 1979ൽ കളിക്കളം വിട്ട് ആറ് വർഷത്തിന് ശേഷം. പിന്നീട് റൊണാൾഡോ കളത്തിൽ സജീവമാകുന്നത് 2002ൽ. ഇവരെ രണ്ടുപേരെയും എങ്ങനെ താരതമ്യം ചെയ്യാനാകും. രണ്ട് കാലങ്ങളിലായി കളിക്കളം കീഴടക്കിയവർ. എങ്കിലും ആരാധകർക്ക് ആ താരതമ്യപ്പെടുത്തൽ ഒഴിവാക്കാനാവില്ല. റൊണാൽഡോ ജനിച്ച് രണ്ട് വർഷത്തിന് ശേഷമാണ് മെസ്സിയുടെ ജനനം, അതായത് 1987ൽ. മറഡോണയുടെ കളിക്കളത്തിലെ അവസാന നാളുകളിലെ തിളക്കം മങ്ങിയ കളികണ്ടിട്ടുണ്ടാകുന്ന താരം. 1977ൽ പെലെ കളിക്കളം വിട്ട് 15 വർഷത്തിന് ശേഷമാണ് നെയ്‌മർ ജനിക്കുന്നതു തന്നെ.
 
പെലെ, മറഡോണ എന്നിവരോ മെസ്സി, റോണാൾഡോ, നെയ്‌മർ എന്നിവരെയോ താരതമ്യം ചെയ്യാൻ പറഞ്ഞാലും അത് ബുദ്ധിമുട്ടുള്ളതാണ്. പെലെയുടെയോ മറഡോണയുടെയോ കളിൽ കണ്ടവർക്ക് അവരെയോ മെസ്സി, റോണാൾഡൊ, നെയ്‌മർ എന്നിവരെയോ താരതമ്യം ചെയ്യാൻ കഴിയില്ല. ആ ചോദ്യത്തിന് ഉത്തരം പറയാൻ ഇവരുടെ ആരാധകർ പോലും ഒന്ന് ആലോചിച്ചെന്നുവരും. ഓരോ കാലത്തിനും ഓരോ കളിയുണ്ട്, ദൈവങ്ങളുണ്ട്, കളിക്കുന്ന ശൈലിയുണ്ട്. അവരുടെ കളികൾ കണ്ടിട്ടില്ലാത്തവർക്ക് പറയാം എന്നും മികച്ചത് നെയ്‌മറും മെസ്സിയും റൊണാൾഡോയുമാണെന്ന്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

അടുത്ത ലേഖനം
Show comments