ദാമ്പത്യ ജീവിതത്തില്‍ രണ്ടുപേര്‍ തമ്മിലുള്ള ആശയവിനിമയം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ഐശ്വര്യ റായി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 നവം‌ബര്‍ 2024 (13:30 IST)
അടുത്തകാലത്തായി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ന്നിട്ടുണ്ടെന്നും താരങ്ങള്‍ തമ്മില്‍ അകല്‍ച്ചയിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. സോഷ്യല്‍ മീഡിയകളിലടക്കം ഇത് സംബന്ധിച്ച ചര്‍ച്ചകളും നടന്നിട്ടുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യ റായ് തനിച്ചു വന്നതും ഈ പ്രചാരണങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഇപ്പോള്‍ ഐശ്വര്യ റായിയുടെ ഒരു പഴയ വീഡിയോയാണ് വൈറലാകുന്നത്. കുടുംബ ബന്ധത്തെക്കുറിച്ച് പറയുകയായിരുന്നു നടി.
 
കുടുംബ ബന്ധത്തില്‍ ധാരാളം അഡ്ജസ്റ്റ്‌മെന്റുകളുണ്ട്. അങ്ങോട്ടുമിങ്ങോട്ടും ഉള്ള കൊടുക്കല്‍ വാങ്ങലുകളും യോജിപ്പും വിയോജിപ്പും ഉണ്ട്. എന്നാല്‍ ദാമ്പത്യത്തില്‍ ഇരുവരും തമ്മിലുള്ള ആശയവിനിമയം നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്നും അതില്‍ താന്‍ എപ്പോഴും വിശ്വസിക്കുന്നുവെന്നും താരം പറയുന്നു. ഇന്നത്തെ പ്രശ്‌നങ്ങള്‍ ഇന്ന് തന്നെ അവസാനിപ്പിക്കണമെന്നും അത് നാളത്തേക്ക് കൊണ്ടുപോകരുതെന്നും ഐശ്വര്യ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

അടുത്ത ലേഖനം
Show comments