Webdunia - Bharat's app for daily news and videos

Install App

ദിലീപ് ചിത്രം ‘കേശു ഈ വീടിന്റെ നായകന്‍’ - സംവിധാനം നാദിര്‍ഷ

നാദിർഷായുടെ മൂന്നാമത്തെ ചിത്രത്തിൽ ദിലീപ് നായകൻ!

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (16:07 IST)
നാദിർഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജനപ്രിയ നടൻ ദിലീപ് നായകനാകുന്നു. 'കേശു ഈ വീടിന്റെ നായകൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ പ്രഖ്യാപനങ്ങൾ വന്നിട്ടില്ല. നാദിർഷാ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. 
 
'അമർ അക്ബർ ആന്റണി' എന്ന നാദിർഷയുടെ ആദ്യ ചിത്രത്തിൽ പൃഥിരാജും ജയസൂര്യയും ഇന്ദ്രജിത്തുമായിരുന്നു നടന്മാർ. രണ്ടാമത്തെ ചിത്രമായ 'കട്ടപ്പനയിലെ ഋത്വിക് റോഷനി'ൽ നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു. തന്റെ മൂന്നാമത്തെ ചിത്രത്തിലാണ് നാദിർഷാ ഏറ്റവും അടുത്ത സുഹൃത്തായ ദിലീപിനെ നായകനാക്കാൻ ഒരുങ്ങുന്നത്.
 
2018 ഏപ്രിൽ മാസത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചനകൾ.” കേശു ഈ വീടിന്റെ നാഥൻ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സജി പാഴൂർ നിർവ്വഹിക്കുന്നു. നാദിർഷയുടെ പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കാനിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments