മാണിക്യാ ഇത്തിരി കഞ്ഞിയെടുക്കട്ടേ?- ശ്രീകുമാർ മേനോന് പൊങ്കാല

സംഘികളായിരുന്നു ശരി, അവർ ദീര്‍ഘദൃഷ്ടിയുള്ളവരായിരുന്നു!

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (10:56 IST)
പ്രതീക്ഷകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ മോഹൻലാലിനെ നായകനാക്കി പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം ഒടിയൻ തിയേറ്ററുകളിലെത്തി. എന്നാൽ, അമിത പ്രതീക്ഷയുമായി പോയവരെ നിരാശപ്പെടുത്തുന്നതായിരുന്നു പടം. പ്രതീക്ഷകൾ തകർന്നതിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ശ്രീകുമാർ മേനോന് ഫേസ്ബുക്കിൽ പൊങ്കാലയിടുകയാണ് ഫാൻസ്. 
 
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചു ചോദിച്ച എം ടി സാർ ആണ് ഞങ്ങടെ ഹീറോയെന്ന് ചിലർ പറയുന്നു. ഒടിയൻ റിലീസിന്റെ തലേന്നാണ് ബിജെപി സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചത്. എന്നാൽ, ഒടിയനു വേണ്ടി വൻ പ്രതിഷേധമായിരുന്നു ആരാധകർ നടത്തിയത്. മമ്മൂട്ടി ഫാൻസ് വരെ മോഹൻലാലിന്റെ ഒടിയന് പിന്തുണ അറിയിച്ചിരുന്നു. 
 
എന്നാൽ വേണ്ടിയിരുന്നില്ലെന്നും ഹർത്താൽ പ്രഖ്യാപിച്ച സംഘികളായിരുന്നു ശരിയെന്നും ഇന്നവർ മാറ്റിപ്പറയുകയാണ്. ചിത്രത്തെ കുറിച്ച് അമിത പ്രതീക്ഷ നൽകിയത് സംവിധായകന്റെ വാക്കുകൾ തന്നെയായിരുന്നു. ഇത് പലപ്പോഴും സോഷ്യൽ മീഡിയകളിൽ പരിഹാസത്തിനു കാരണമാവുകയും ചെയ്തിരുന്നു. ഏതായാലും കാത്തിരുന്ന് കാണാം ബോക്സോഫീസിൽ ഒടിയന്റെ ഭാവി എന്താകുമെന്ന്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments