Webdunia - Bharat's app for daily news and videos

Install App

ദക്ഷിണേന്ത്യയിലും നമ്പര്‍ വൺ! നയൻതാരയെ പിന്നിലാക്കി ദീപിക പദുക്കോൺ

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഫെബ്രുവരി 2024 (09:51 IST)
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ദീപിക പദുക്കോണ്‍. പ്രതിഫലത്തിന്റെ കാര്യത്തിൽ നടിക്ക് മുന്നിൽ ആരുമില്ല. 2023 ൽ പഠാനും ഇക്കൊല്ലം ഫൈറ്ററും നടിയുടെ വിജയമായി മാറി.പ്രഭാസിനൊപ്പമുള്ള കല്‍ക്കി എഡി 2898 ആണ് ദീപികയുടെ അടുത്ത റിലീസ്.
 
600കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.നാഗ് അശ്വിനാണ് കല്‍ക്കി സംവിധാനം ചെയ്യുന്നത്. സിനിമയുടെ അവസാനഘട്ട ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.കമല്‍ഹാസന്‍ ഉൾപ്പെടെയുള്ള താരനിര അണിനിരക്കുന്നു എന്നതുകൊണ്ട് തന്നെ സിനിമ ലോകം കാത്തിരിക്കുകയാണ്.
 
20 കോടിയാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിനായി ദീപികയ്ക്ക് ലഭിച്ച പ്രതിഫലം. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നയൻതാരയുടെ റെക്കോർഡ് ആണ് ദീപിക മറികടന്നത്.ദക്ഷിണേന്ത്യയിലും നമ്പര്‍ വണ്‍ ആകാൻ ഇതോടെ ദീപികയ്ക്ക് ആയി.
 നയന്‍താര പതിനൊന്ന് കോടിയാണ് ഒരു സിനിമയ്ക്കായി വാങ്ങുന്നത്.
 
ദക്ഷിണിയിൽ മറ്റൊരു നടിയും രണ്ടക്കമുള്ള പ്രതിഫലം വാങ്ങുന്നില്ല.സാമന്ത, രശ്മിക തുടങ്ങിയവർ പ്രതിഫലത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്.നയന്‍താരയേക്കാള്‍ വളരെ മുന്നിലാണ് ഇപ്പോള്‍ ദീപിക.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments