Webdunia - Bharat's app for daily news and videos

Install App

പീഡനശ്രമം; ദിലീപിനു പിന്നാലെ യുവതാരം ജയിലിലേക്ക്? - ഉണ്ണി മുകുന്ദനെതിരെ യുവതി മൊഴി നല്‍കി

Webdunia
ഞായര്‍, 17 ഫെബ്രുവരി 2019 (13:18 IST)
യുവതാരം ഉണ്ണി മുകുന്ദനെതിരെ പീഡനം ആരോപിച്ച യുവതി താരത്തിനെതിരെ മൊഴി നൽകി. എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് യുവതി മൊഴി നൽകിയത്. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. 
 
2017ലാണ് തനിക്ക് നേരെ ഉണ്ണി മുകുന്ദന്റെ പീഡന ശ്രമം ഉണ്ടായതെന്നാണ് യുവതിയുടെ പരാതി. 23ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ ഉണ്ണി മുകുന്ദൻ കുടുങ്ങുമെന്നാണ് സൂചന. അതേസമയം, യുവതിയുടെ ആരോപണങ്ങൾ സത്യമല്ലെന്നാണ് താരം പറയുന്നത്. 
  
ഒരു സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിനു ഉണ്ണി മുകുന്ദന്റെ വീട്ടിൽ എത്തിയ സമയത്താണ് താരം തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ആദ്യം താൻ എതിർത്തെങ്കിലും പിന്നീട് സഹകരിക്കുമെന്നാണ് അയാൾ കരുതിയത്. പക്ഷേ താൻ ബഹളം വെച്ചതോടെ സംഭവം സീരിയസ് ആയെന്ന് ഉണ്ണിക്ക് മനസിലായെന്നും 10 മിനിറ്റിനുള്ളിൽ ആ വീട്ടിൽ നിന്നും ഇറങ്ങിയെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

അടുത്ത ലേഖനം
Show comments