Webdunia - Bharat's app for daily news and videos

Install App

കല്യാണം കഴിഞ്ഞ് ഒന്നിച്ച് താമസിച്ച ആദ്യത്തെ വീട്, ബാംഗ്ലൂരിനോടും വീടിനോടും വിടപറയാനുള്ള സമയമായെന്ന് രേവതി സുരേഷ്

കെ ആര്‍ അനൂപ്
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (15:10 IST)
നടി കീര്‍ത്തി സുരേഷിന്റെ സഹോദരിയാണ് രേവതി സുരേഷ്. ബാംഗ്ലൂരിലെ വീട്ടിലെ താമസം മാറുകയാണെന്ന് രേവതി പറയുന്നു. കല്യാണം കഴിഞ്ഞ് ആദ്യമായി താമസം തുടങ്ങിയത് ഈ വീട്ടിലായിരുന്നു എന്നും ഒരുപാട് ഓര്‍മ്മകള്‍ ഉള്ള വീടാണ് ഇതൊന്നും താര സഹോദരി പറഞ്ഞു.
 
'ഒടുവില്‍ ഞങ്ങളുടെ വീടിനോടും ബാംഗ്ലൂരിനോടും വിടപറയാനുള്ള സമയമായി. ഭാര്യ ഭര്‍ത്താവായി ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ വീടായിരുന്നു ഇത്. ഒരുപാട് മധുരമുള്ള ഓര്‍മ്മകള്‍, ചിരി, പ്രണയം, വഴക്കുകള്‍. ഞങ്ങള്‍ രണ്ടുപേരും ഈ വീട്ടില്‍ ഒരുപാട് വളര്‍ന്നു. ഇപ്പോള്‍ ആ അധ്യായം കഴിഞ്ഞു, മറ്റൊന്നിലേക്ക് പോകാനുള്ള സമയമാണ്. ജീവിതം നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.എന്നാല്‍ നമ്മള്‍ എത്ര വീടുകള്‍ മാറ്റിയാലും ആദ്യത്തേത് എപ്പോഴും നമ്മില്‍ തന്നെ നിലനില്‍ക്കും.ഞങ്ങള്‍ അടുത്ത അധ്യായത്തിലേക്ക്..'-രേവതി സുരേഷ് കുറിച്ചു.
 
 
അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിച്ച വാശി എന്ന ചിത്രമാണ് കീര്‍ത്തി സുരേഷിന്റെ ഒടുവില്‍ റിലീസായ സിനിമ. അമ്മ മേനക സുരേഷ്, ചേച്ചി രേവതി സുരേഷ് എന്നിവരായിരുന്നു സഹ നിര്‍മ്മാണം. കീര്‍ത്തി നേരത്തെ അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ചേച്ചിയും അനിയത്തിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.രേവതി സുരേഷ് സംവിധാന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും അച്ഛന്‍ സുരേഷ് കുമാര്‍ ഒരു ചെറിയ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.
 
  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നര മാസം കഴിഞ്ഞിട്ടും എസി റിപ്പയര്‍ ചെയ്തു നല്‍കിയില്ല; സര്‍വീസ് സെന്ററിനു 30,000 രൂപ പിഴ

തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി: തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികളെ നാട്ടിലെത്തിച്ചു

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയിലെത്തി; ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്ത്

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്

അടുത്ത ലേഖനം
Show comments