കെജിഎഫും സലാറും ബന്ധമുണ്ടോ? ചോദ്യവുമായി എസ് രാജമൗലി, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (12:04 IST)
സലാര്‍ റിലീസിന് മുമ്പ് ഏവരും കാത്തിരിക്കുന്നത് ആ അഭിമുഖത്തിനായാണ്. പ്രഭാസിനെയും പൃഥ്വിരാജിനെയും സലാറിന്റെ സംവിധായകന്‍ പ്രശാന്ത് നീലിനെയും എസ് എസ് രാജമൗലി അഭിമുഖം ചെയ്യുന്നുണ്ട്. ഇതിന്റെ പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഡിസംബര്‍ 19നാണ് മുഴുവന്‍ അഭിമുഖം പുറത്തുവിടുന്നത്.
 
കെജിഎഫും സലാറും ബന്ധമുണ്ടോ എന്ന അറിയുവാന്‍ ആരാധകരും കാത്തിരിക്കുകയാണ്. ആ ചോദ്യം എസ് എസ് രാജമൗലി ചോദിക്കുന്നുമുണ്ട്.ചിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ പുതിയ കാര്യങ്ങള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശാന്തും പ്രഭാസും പൃഥ്വിരാജും ഉള്‍പ്പെടുന്ന അഭിമുഖത്തിനായി കാത്തിരിക്കാം.
പ്രഭാസിന്റെ സലാറിന് കേരളത്തിലും ഫാന്‍സ് ഷോ ഉണ്ടാകും.ഓള്‍ കേരള പൃഥ്വിരാജ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഫാന്‍സ് ഷോയുമായി എത്തുന്നത്.അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്.സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: വാട്‌സ്ആപ്പ് ചാറ്റ്, കോള്‍ റെക്കോര്‍ഡിങ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി അതിജീവിത, മുഖ്യമന്ത്രിക്കു പരാതി

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments