Webdunia - Bharat's app for daily news and videos

Install App

'മമ്മൂട്ടിയായാലും ഇതേ നിലപാട് തന്നെയായിരിക്കും, മോഹൻലാലിനെതിരായുള്ള ആക്രമണം മാത്രമല്ല ഇത്'

'മമ്മൂട്ടിയായാലും ഇതേ നിലപാട് തന്നെയായിരിക്കും, മോഹൻലാലിനെതിരായുള്ള ആക്രമണം മാത്രമല്ല ഇത്'

Webdunia
ചൊവ്വ, 24 ജൂലൈ 2018 (12:37 IST)
സംസ്ഥാന പുരസ്കാര ചടങ്ങിൽ മോഹൻലാലിനെ മുഖ്യ അതിഥിയാക്കുന്നതിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇതിൽ അഭിപ്രായം അറിയിച്ച് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ്  ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ.
 
"മോഹൻലാൽ സംസ്ഥാന ചലചിത്ര പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദം മാധ്യമങ്ങൾ വസ്തുതകളെ എങ്ങനെ വളച്ചൊടിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. മത്സരാർത്ഥികൂടിയായ ഒരു വ്യക്തിയെ പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്ന സർക്കാരിന്റെ തെറ്റായ സമ്പ്രദായത്തെ ചോദ്യം ചെയ്തുകൊണ്ട് അല്ലെങ്കിൽ മുന്നറിയിപ്പ് നൽകി കൊണ്ടുള്ള കത്താണ് അത്. 
 
മോഹൻലാൽ എന്ന വ്യക്തിയെ ക്ഷണിക്കാൻ പാടില്ല എന്ന് ആ കത്തിൽ പറയുന്നില്ല. അതിനി മമ്മൂട്ടിയോ അല്ലെങ്കിൽ മറ്റേതെങ്കിലും നടനാണെങ്കിലോ ഇതേ നിലപാട് തന്നെയായിരിക്കും. അതുകൊണ്ടുതന്നെ മോഹൻലാലിനെതിരായുള്ള ഒരു ആക്രമണമായി ഇതിനെ കാണരുത്". സന്തോഷ് തുണ്ടിയിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

Kerala Weather: വീണ്ടും കുടയെടുക്കാന്‍ ടൈമായി; മഴ സജീവമാകും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

അടുത്ത ലേഖനം
Show comments