Webdunia - Bharat's app for daily news and videos

Install App

റാണയുടെയും തൃഷയുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ശ്രീ റെഡ്ഡി; പ്രതികരിക്കാതെ താരങ്ങള്‍

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (10:26 IST)
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലൈംഗിക ചൂഷണങ്ങള്‍ തുറന്നു പറഞ്ഞ നടിയാണ് ശ്രീ റെഡ്ഡി. സൂപ്പര്‍ താ‍രങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തു വിട്ടതോടെയാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ആരാധകരുടെ പ്രിയതാരമായി തീര്‍ന്ന റാണ ദഗ്ഗുപതിയുടെയും തമിഴ് നടി തൃഷയുടെയും സ്വകാര്യ ചിത്രങ്ങളാണ് ശ്രീ റെഡ്ഡി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

പ്രണയത്തിലായിരുന്നപ്പോള്‍ ഇരുവരും പകര്‍ത്തിയ ചിത്രമാണ് ശ്രീ റെഡ്ഡി പുറത്തുവിട്ടത്. ചിത്രങ്ങള്‍ വൈറലായെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ റാണയും തൃഷയും തയ്യാറായിട്ടില്ല.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയത് ഉള്‍പ്പെടയുള്ള വിവരങ്ങള്‍ നേരത്തെ ശ്രീ റെഡ്ഡി പുറത്തു വിട്ടിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച റിപ്പോര്‍ട്ടുകളാണ് മുമ്പ് ഇവര്‍ പുറം ലോകത്ത് എത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വഭാവിക ആവാസ വ്യവസ്ഥ, പദ്ധതിയുമായി സർക്കാർ

Bank Holidays, Onam 2025: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ബാങ്ക് അവധി ദിനങ്ങള്‍

രാഹുൽ വന്നാൽ ചിലർ പൂവൻ കോഴിയുടെ ശബ്ദം ഉണ്ടാക്കുമായിരിക്കും, മുകേഷ് എഴുന്നേറ്റാലും അതുണ്ടാകും: കെ മുരളീധരൻ

അടുത്ത ലേഖനം
Show comments